Academia.edu no longer supports Internet Explorer.
To browse Academia.edu and the wider internet faster and more securely, please take a few seconds to upgrade your browser .
Enter the email address you signed up with and we'll email you a reset link.
- We're Hiring!
- Help Center
TECHNOLOGICAL DEVELOPMENT OF MALAYALAM
Malayalam has initiated its technological development well in advance. It has made use of all the opportunities given to it for making it suitable for digitalization and computerization. The references listed below stand to establish its efforts in fulfilling the need of the day i.e. technological development. Governments, both state and central, funded liberally for the technological development of Tamil. This helped it to develop MT systems, wordNet and other NLP systems. Private organizations also contributed for this mission. Many individuals, both from inside and abroad, literally worked for Tamil computing. The organizations such as CIIL, Mysore, Kerala University, Amrita University, CDAC-Trivandrum need to be appreciated for their efforts in uplifting Malayalam in the era of Information Technology. Malayalam is now prepared for the full-fledged digitalization as visualized by the central government. Of course there still many unfinished works. For example MT systems are yet to me modified to make it suitable for the general users. Malayalam WordNet is to expanded or augmented to make it at par with European languages. There are many problems with the Unicode slots allotted for Malayalam. Malayalam need more slots for proper grammatical analysis. Still scholars convert Malayalam into roman and then into Malayalam after grammatical analysis. WX transliteration system adopted for inputting Malayalam is notoriously bad. This problem has to be solved. Many computational tools developed so far have to be made available as open source. The language resources such as text corpus, speech corpus, parallel corpus, etc. have to share and made available to the general users. Cloud sourcing can be encouraged to minimize the efforts. Repetition of works need to be avoided. Resources available to one have to be shared with others. There should be combined efforts for the technological development of Malayalam.
Related Papers
Rajendran S
Tamil has initiated its technological development well in advance. It has made use of all the opportunities given to it for making it suitable for digitalization and computerization. The references listed below stand to establish its efforts in fulfilling the need of the day i.e. technological development. Governments, both state and central, funded liberally for the technological development of Tamil. This helped it to develop MT systems, wordNet and other NLP systems. Private organizations also contributed for this mission. Many individuals, both from inside and abroad, literally worked for Tamil computing. The organizations such as CIIL, AUKBCRC, Anna University, Amrita University, Tamil Virtual Academy, Tamil University, and Madras University need to appreciated for their efforts in uplifting Tamil in the era of Information Technology. Tamil has switched over to Unicode abandoning other systems. Tamil has comparatively commendable resouces and tools for NLP applications. Sumptuous amount of text corpora, speech corpora and parallel corpoara are available for Tamil. A good number of speech recognition systems and text to speech systems are developed for Tamil. Reliable morphological analyzers, morphological generators, syntactic parsers, chunkers, shallow parsers, named entiry recogniztion sytems optical character recognition system are available for Tamil. Computational semantics also improved in Tamil. There are attempts to develop word sense disambiguation system, question answering system, relationship extraction system, sentiment analysis systems, automatic summarization systems, and coreference resolution systems. Efforts are made to develop text generation systems too for Tamil. Tamil shows only positive symptoms in the technological development.
Rajendran Sankaravelayuthan
The major aim of the research work is to prepare a shallow parser for Malayalam to enable machine translation, especially between Malayalam and Tamil. A typical shallow parsing includes three processes: Parts of Speech (POS) Tagging, Chunking and establishing relationship between chunks. As Malayalam is an inflectionally rich language and most of the grammatical functions are realized by inflection, morphological parsing is taken as part of the shallow parsing. So the present shallow parser includes the following procedures: morphological parsing, POS tagging, chunking and establishing relationship among chunks. A part form shallow parsing a chapter is also included dealing about the ILILMT system in which the authors were involved in developing a birectional MT system between Malaylam and Tamil. The book is organized into the following chapters: 1. Introduction 2. Natural Language Processing & Machine Translation 3. Shallow Parsing 4. Morphological Analysis 5. Parts Of Speech Tagging 6. Chunking 7. Shalllow parsing in Malayalam 8. ILMT Machine Translation system 9. Conclusion In the introductory chapter just introduces the theme of the present work. In the scond chapter a brief of introduction of Natural Language Processing (NLP), Computational Linguistics and Machine Translation has been given. The areas of application of natural language processing and machine translation have also been discussed. Various approaches to machine translation and their advantages and disadvantages are all also discussed. Major works that were carried out in the world and India in these fields have also been mentioned. Also a brief description of Malayalam Language, one of the Dravidian languages has been given. The third chapter concentrates on shallow parsing. Here an introduction to shallow parsing has been given. Various techniques involved in parsing also found a place in this chapter. The different types of parsing along with the uses and the challenges towards parsing are also discussed. The shallow parser described here includes morphological analysis and parsing, parts of speech tagging and chunking for Malayalam. The fourth chapter discusses morphological analysis. Different kindls of morphological models, morphological processes, morphological structures and morphotactics are discussed. The knowledge required to create a morphological analyzer has been explained. The paradism based approach which is used in this project and its advantage over other approaches have been explained. The fith chapter focuses on Parts of Speech (POS) tagging. The issues and the principles in parts of speech tagging is elaborated uppon. A brief description of various models and their problems has been discussed along with the comparison of the models. The issues in the tagset design have been made. Also various types of tagsets for parts of speech tagging which have been currently used for annotating the corpora of Indian language have been discussed. The sixth chapter concentrates on chunking. The problems and issues in chunking have been elaborated upon. Also the chunking algorithms and chunk tagsets which are presently used are described. The seventh chapter is a special chapter taks about the shallow parsing in Malayalam furnishing examples. The eighth chapte is on Indian Language to Indian Language Machine Translation System. It is a bidirectional system working on both dirctionsion of the language pairs. Here we have taken up only Malayalam-Tamil pair. The MT system will work on web pages or text material from books, magazines, newspaper etc, written in standard language. The nineth chapter is conclusion This work will be an asset to those students who are wiling to do works on NLP. The various models in this machine translation system can be used independently as well as integrated with various machine translation systems. This can be used by public. This works is mainly carried out for Malayalam and this can be extended towards various other Indian Languages with changes in the Linguistic data of respective languages. Presently the System works for General Purpose, Tourism and Health domains, this can also further extend towards various other domains like Sorts, Agriculture etc.
Sreelekha S
… International Conference on …
Sanjay Chatterji
Conference papers Conference papers
Kengatharaiyer Sarveswaran
The use of computer for language analysis leads to the technological development of languages in general, and Tamil, in particular. The world scenario has its impact on Tamil language too. Both the government and private organizations have initiated programs for the technological development of Tamil language. The Department of Electronics had conducted training Courses on Natural Language Processing through selected institutions throughout India and paved way to technological development of Tamil. It funded Machine Translation programs among Indian languages and between English and Indian languages. It also funded for the development of corpus for Indian languages. It had identified certain centres for the Technological Development of Indian languages and funded them to initiate projects, which aims to achieve their goal Anna University at Chennai had been identified for the technological development of Tamil language and provided with a fund of a few crores of rupees to fulfill th...
Rajendran Sankaravelayuthan , Rajeev R R
Identification of subject and object in sentences is very useful from the point of view of many natural language processing applications. The issue of identifying subject and object became very crucial as we try to transform Malayalam text into Tamil by building a machine translation system. There are a few linguistic cues which can help us to identify subject and object in a sentence. We look forward for a parser to solve this problem and we found out the dependency parser using machine learning approach can handle the problem at our hand. The dependency parsing system can be made by means of rule based approach too. But we found out that it cannot meet out our requirement fully. So we selected MALT and MST parsers to prepare a dependency parsing system which can find out subject and object in Malayalam texts. The results are encouraging.
The use of computer for language analysis leads to the technological development of languages in general, and Tamil, in particular. The world scenario has its impact on Tamil language too. Both the government and private organizations have initiated programs for the technological development of Tamil language. The Department of Electronics had conducted training Courses on Natural Language Processing through selected institutions throughout India and paved way to technological development of Tamil. It funded Machine Translation programs among Indian languages and between English and Indian languages. It also funded for the development of corpus for Indian languages. It had identified certain centers for the Technological Development of Indian languages and funded them to initiate projects, which aims to achieve their goal. Anna University at Chennai had been identified for the technological development of Tamil language and provided with a fund of a few crores of rupees to fulfill his mission. Under this scheme a Resource Center for Indian Language Technology Solutions-Tamil has been established at Anna University. A team of researchers employed under the scheme has prepared a number of Language Technology Products. This has lead to the technological development of Tamil in many areas. Many other organizations, both government and private, followed this. Tamil University at Thanjavur, Tamil Virtual University, AUKBC Research Centre at Chennai, Central Institute of Indian languages at Mysore and International Forum for Information Technology in Tamil (INFITT), which conducts international conference of Tamil internet every year, put their efforts for the technological development of Tamil. Apart from the above institutions IIT, Chennai, IISC, Bangalore, and Micro Software, Bangalore also have contributed for the technological development of Tamil. In this paper the technological development of Tamil has been classified under certain heads nd the research works under taken and successfully completed as well as the products made are discussed in details.
NLP for Less Privileged …
Virach Sornlertlamvanich
Annotation of corpora is very significant for any kind of NLP oriented researches and applications. Natural language processing, speech recognition and other related areas require annotated corpora to serve as an important tool for investigators. Constructing statistical models for automatic processing of natural languages annotated corpora offers a basic building block. Creation of annotated corpora is the first step towards natural language processing. Annotated corpora proved to be very useful for language processing. So, annotated corpora are created for languages across the world. Unfortunately not much work has been carried out for creation of annotated corpora Indian languages. Unavailability of annotated corpora, large enough to experiment statistical algorithms is the main bottleneck for the computational processing of Indian languages. Annotation of corpora is done at different levels of language analysis such as part of speech, phrase/clause level, dependency level, etc. The basic step towards building an annotated corpus is Part of speech tagging (POS) and the next level of tagging is Chunking. The present draft is a compilation of information I have gathered while I was working for Indian Language to Indian Language Machine Translation. The material was lying in my laptop sine long. I thought of making to see the light.
RELATED PAPERS
Prof. Niladri Sekhar Dash , Arulmozi Selvaraj , mazhar hussain
24th International …
Vishal Goyal
greeshma riya
24th International Conference on …
Sudeshna Sarkar
Bibekananda Kundu
Prof. Niladri Sekhar Dash
simple'04
Joy Mustafi
Mohammad Firoj Mithani
Rajasekar Muthu , Udhayakumar Professor
Shubhamoy Dey
Conference Papers, 18th Tamil Internet Conference
Rajendran Sankaravelayuthan , Dhanalakshmi v
International Journal on Natural Language Computing (IJNLC) , Goraksh Garje
Anand Kumar M
Ali Daud Associate Professor
Dr. Pitambar Behera
Language in India www.languageinindia.com ISSN 1930-2940 Vol. 19:5
Shrinivasa Varakhedi
Sanskrit Computational Linguistics
Amba Kulkarni , Vipul Mittal , Preeti Shukla
Lecture Notes in Computer Science
Diwakar Mishra
Dr Pratosh Bansal
9th International Conference on South Asian Languages - 2009
Caroline Wiltshire , Marija Savić , Mirjana M. Savić
Oliver Hellwig
Navjyoti Singh
SUGANDHA NANDEDKAR
Intern CashSuvidha
RELATED TOPICS
- We're Hiring!
- Help Center
- Find new research papers in:
- Health Sciences
- Earth Sciences
- Cognitive Science
- Mathematics
- Computer Science
- Academia ©2024
വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ
2024 മെയ് മാസത്തെ ആകാശം, എന്‍ഡോസള്‍ഫാന്‍ പ്രശ്നം: വൈദ്യ നൈതികതയും ബൗദ്ധിക സത്യസന്ധതയും – ഒരു അന്വേഷണം, ചില എഥിലീൻ ഓക്സൈഡ് വിശേഷങ്ങൾ, ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം, ബ്ലൂപ് – ശാസ്ത്രകഥ, ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ, വെറുക്കപ്പെടേണ്ട സസ്യമാണോ അരളി , ലക്ഷദ്വീപിലെ മായുന്ന വസന്തങ്ങൾ, പ്രധാനപ്പെട്ടവ.
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ ‘ഓരോ വർഷവും മഴക്കാലമെത്തുമ്പോൾ അധികൃതർ പ്രഖ്യാപിക്കുന്ന ഒരു സമ്മാനം പോലെ പുതിയ പേരുകളിലുള്ള പകർച്ചപ്പനികൾ കൊതുകുകളുടെ ചിറകിലേറി മനുഷ്യരിൽ പടർന്നുപിടിക്കും’. (സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിൽ നിന്ന്). മഴക്കാലമെത്തിയില്ല. പുതിയ...
എന്‍ഡോസള്‍ഫാന്‍ എന്ന സാമൂഹികപ്രശ്നത്തിലും ബൗദ്ധിക സത്യസന്ധത കൈവിടാതെയുള്ള അന്വേഷണങ്ങളും പുനഃപരിശോധനകളുമാണ് സയന്‍സ് കാട്ടിത്തരുന്ന നേര്‍വഴി. ശാസ്ത്രീയമായ കൃത്യതയോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതില്‍ പഠനത്തിലേര്‍പ്പെട്ടവരുടെ വൈദ്യനൈതികതയും ബൗദ്ധിക സത്യസന്ധതയും വിട്ടുവീഴ്ച ചെയ്യപ്പെട്ടിട്ടുണ്ടോ?.
ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്കാരം 2023 ൽ മൂന്നാം സമ്മാനം നേടിയ കഥ – ബ്ലൂപ്
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Resistance’) എന്ന പേരിൽ ഒരു പുസ്തകം ഈയടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ടിസിയാണോ ബോണിനി, എമിലിയാനോ ട്രെർ എന്നീ മാധ്യമ...
ഡോ. ആര്യ എസ്.അസിസ്റ്റൻറ് പ്രൊഫസർറിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി , പി എസ് ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോയമ്പത്തൂർ Email എഴുത്ത് : ഡോ.ആര്യ എസ്. അവതരണം : താഹ കൊല്ലേത്ത് കേൾക്കാം ആവാസവ്യവസ്ഥയും പ്രകൃതിയിലെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ സസ്യങ്ങൾ...
പൂട്ടും താക്കോലും – സമ്മർ പസിൽ സീരീസ്
താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു, അവധിക്കാല താരനിശ – ഏപ്രിൽ 12,13 തിയ്യതികളിൽ – രജിസ്ട്രേഷൻ ആരംഭിച്ചു, താരനിശ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു, luca science poster series – സ്വന്തമാക്കാം, ശാസ്ത്രവാർത്തകൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം, ഡാനിയൽ കാനെമാൻ അന്തരിച്ചു, മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ, ഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി, പ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – luca talk, സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – luca talk ന് രജിസ്റ്റർ ചെയ്യാം, എന്തിനാലുണ്ടായി എല്ലാമെല്ലാം – മൂലകങ്ങളുടെ ഉത്ഭവം – luca talk, നിശാശലഭങ്ങളുടെ പരിണാമം – evolution talk – മാർച്ച് 25 ന് – രജിസ്റ്റർ ചെയ്യാം, ചിന്താവിഷ്ടനായ പൂച്ച – luca talk, luca talk – february – non-mendelian inheritance and human disease, കാലാവസ്ഥാമാറ്റം, ഭൗമ ഉച്ചകോടിയിൽ നിന്ന് ക്യോട്ടോ ഉടമ്പടിയിലേക്ക് , എന്താണ് കള്ളക്കടൽ പ്രതിഭാസം , കാലാവസ്ഥാനീതിയും മനുഷ്യാവകാശ പ്രശ്നങ്ങളും , കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം , മാർച്ച് 23 – ലോക അന്തരീക്ഷശാസ്ത്ര ദിനം, റേഡിയോ ലൂക്ക.
റേഡിയോ ലൂക്ക പോഡ്കാസ്റ്റുകൾ
ശാസ്ത്രഗതി കഥാപുരസ്കാരം- മൂന്നാംസ്ഥാനം ലഭിച്ച കഥ. ദീപ സുരേന്ദ്രന്‍ ഇപ്പോള്‍ യുഎഇ യില്‍ താമസം. സിസ്റ്റംസ് ഓഡിറ്ററായി ജോലിചെയ്യുന്നു. ഓഡിയോ അവതരണം : മണികണ്ഠൻ കാര്യവട്ടം
വിദ്യാഭ്യാസം
നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ.
ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...
അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം
അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.
ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ
ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...
വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്
ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...
തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി
റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...
- ശാസ്ത്രവായന
- ആകാശവിശേഷങ്ങള്‍
വെറും യാദൃച്ഛികം; എന്നാൽ അതുമാത്രമോ?
സാങ്കേതികവിദ്യ, സാങ്കേതികവിദ്യയ്ക്ക് വ്യക്തി എന്താണ്.
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയ്ക്ക് വ്യക്തി ആരാണ് എന്താണ്? നാം ഓരോരുത്തരും ഓരോരോ...
നിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
ഫേസ്‌ബുക്കും നമ്മളും : അവ്യവസ്ഥയുടെ യന്ത്രങ്ങൾ, യന്ത്രയുഗത്തിലെ മനുഷ്യനും മാനവികതയും , കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ, സയൻസ് ഇൻ ഇന്ത്യ, അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത , വേദവും വേദഗണിതവും – luca talk, നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം, ഇന്ത്യ : ശാസ്ത്രപഠനവും ജാതിമതിലും , ജ്യോതിശാസ്ത്രം, നക്ഷത്ര ലോകത്തെ ‘പൊട്ടിത്തെറി’ കാണാനൊരുങ്ങി ശാസ്ത്രലോകം, എന്താണ് നിഴലില്ലാനേരം എങ്ങനെ കണ്ടെത്താം, വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം, ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി.
Activate your premium subscription today.
- MY SUBSCRIPTON
- Change Password
- Lok Sabha Election 2024
- Latest News
- Weather Updates
Today's Epaper
MANORAMA APP
സ്വപ്‌നപേടകവുമായി ചൈന! മെങ്‌സുവിലൂടെ 2030ൽ യാത്രികരെ ചന്ദ്രനിലെത്തിക്കാൻ പദ്ധതി
ആറു വർഷങ്ങൾക്കുശേഷം തങ്ങളുടെ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള തീരുമാനത്തിലാണ് ചൈന. 2030ൽ ചന്ദ്രനിലേക്ക് ആളുകളെയെത്തിക്കുന്ന ചൈനീസ് ദൗത്യത്തിന്‌റെ ഭ്രമണപഥ പേടകം മെങ്‌സൂ എന്ന പേരിലാകും അറിയപ്പെടുകയെന്നും ചൈനീസ് ബഹിരാകാശ ഏജൻസി നിശ്ചയിച്ചു. ഇതിൽ നിന്നു യാത്രകരുമായി ചന്ദ്രൻ തൊടുന്ന ലാൻഡറിന്‌റെ പേര്
ടൈറ്റാനിക് കാണാനുള്ള യാത്രയിൽ തകർന്ന ടൈറ്റൻ പേടകം,5 പേർ മരിച്ച അപകടം; ദുരന്തകാരണം 'മൈക്രോ ബക്ലിങ്'!
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
അവസാന സോവിയറ്റ് പൗരൻ; 'ബഹിരാകാശത്ത് നഷ്ടപ്പെട്ട' ആ സഞ്ചാരിയുടെ കഥ
1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് അവസാന ആണിക്കല്ലുമടിച്ച് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് രാജിവെച്ചു. പിന്നാലെ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നുവെന്ന് പുതിയ പ്രസിഡന്റ് ബോറിസ് യിത്സിന്റെ പ്രഖ്യാപനമെത്തി. 29 കോടിയോളം വരുന്ന സോവിയറ്റ് യൂണിയനിലെ ജനങ്ങൾ പുതിയ രാജ്യങ്ങളുടെയും പുതിയ ദേശീയതകളുടെയും
സൗരയൂഥത്തിനു പുറത്ത് ഒരു സൂപ്പർഭൂമി; പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹത്തിന് അന്തരീക്ഷം
സൗരയൂഥത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന എക്‌സോപ്ലാനറ്റ് അഥവാ പുറംഗ്രഹമായ 55 കാൻക്രിയിൽ അന്തരീക്ഷമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. നാസ അടുത്തിടെ വിക്ഷേപിച്ചതും ലോകത്തെ ഏറ്റവും കരുത്തുറ്റതുമായ ജയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്. ഇതു സ്ഥിരീകരിച്ചാൽ
5 നിമിഷം ഈ ലോകത്ത് ഓക്സിജൻ ഇല്ലാതായാൽ!; ഈ കാര്യങ്ങൾ നിങ്ങളെ അമ്പരപ്പിക്കും
കുറച്ചു നിമിഷങ്ങള്‍ മൂക്കും വായും പൊത്തി നോക്കിയാല്‍ ഓക്‌സിജന്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏകദേശ ധാരണ നമുക്ക് ലഭിക്കും. അഞ്ചു നിമിഷം മാത്രം ഓക്‌സിജന്‍ ഇല്ലാതായാല്‍ ഒരു പക്ഷേ നമ്മുടെ ശരീരം അത് തിരിച്ചറിയുക പോലും ചെയ്‌തെന്നിരിക്കില്ല. ഒരു തരി പോലും ശ്വാസം മുട്ടിയില്ലെങ്കിലും നമ്മുടെ
ചുവന്ന അണ്ണാന്മാരുമായുള്ള ചങ്ങാത്തത്തിലൂടെ എത്തിയ അപകടകാരിയായ രോഗാണു!
ചുവന്ന അണ്ണാന്മാര്‍ മനുഷ്യരുമായി കൂടുതല്‍ അടുത്ത് കഴിയുന്നത് മധ്യകാല ഇംഗ്ലണ്ടില്‍ സ്വാഭാവികമായിരുന്നു. വസ്ത്രങ്ങള്‍ നിര്‍മിക്കാനായി ഇവയുടെ രോമങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവയെ ഇംഗ്ലീഷുകാര്‍ ഓമന മൃഗങ്ങളായും വളര്‍ത്തിയിരുന്നു. ഈ അണ്ണാനുകളിലൂടെയാണ് മധ്യകാലഘട്ടത്തിലെങ്കിലും ഇംഗ്ലണ്ടിൽ മനുഷ്യരിലേക്ക്
രഹസ്യ ദൗത്യങ്ങൾ! ബഹിരാകാശത്തും പിടിമുറുക്കി ചൈന; അമ്പരപ്പോടെ അമേരിക്ക
അത്യന്തം രഹസ്യമായ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചൈന വലിയ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാത്രമല്ല ചാന്ദ്രദൗത്യമായ ചാങ് 6, റോബോടിക് കൈകളുള്ള സ്വന്തം ബഹിരാകാശനിലയമായ ടിയാങ്കോങുമൊക്കെ ചൈനയുടെ സ്വന്തം പദ്ധതികളാണ്. ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള
ഹോമോ ഇറക്ടസ് വിദൂര ദ്വീപുകളിൽ എത്തിയതെങ്ങനെ? ദുരൂഹതയുടെ പുകമറയിൽ നിൽക്കുന്ന ആദിമ നരവംശം
നരവംശശാസ്ത്രരംഗം ചർച്ചകളാൽ സജീവമായ നാളുകളാണ് ഇപ്പോൾ.ഇതിൽ തന്നെ പല ചർച്ചകളും ഹോമോ ഇറക്ടസിനെ ബന്ധപ്പെടുത്തിയാണ്. ഹോമോ ഇറക്ടസ് ഫോസിലുകൾ ചില വിദൂര ദ്വീപുകളിൽ കണ്ടെത്തിയതിനു കാരണം ഇവ വള്ളങ്ങളുണ്ടാക്കിയതാണെന്ന് ചില ശാസ്ത്രജ്ഞർ വാദമുയർത്തുന്നു. എന്നാൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. ചില ദ്വീപുകളിൽ ഹോമോ
രണ്ടായിരം വർഷം മുൻപ് മറഞ്ഞ മഹാനഗരം; ആ അവശേഷിപ്പിൽ വിശ്വസുന്ദരിയുടെ ചിത്രം
ഹെലൻ... പ്രാചീന ഗ്രീസിലെ ഐതിഹ്യങ്ങളിൽ ലോകത്തെ ഏറ്റവും സുന്ദരിയായ യുവതിയായി വിശേഷിപ്പിക്കുന്ന നായിക.പ്രാചീന ഗ്രീക്ക് സാഹിത്യകാരൻ ഹോമറിന്റെ ഇലിയഡ് എന്ന വിശ്വപ്രസിദ്ധ ഇതിഹാസകൃതിയിലെ കേന്ദ്ര കഥാപാത്രം ഹെലനാണ്. ട്രോയ് നഗരവാസികളും അഗമെമ്നോണിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക് സൈന്യവും തമ്മിലുള്ള യുദ്ധം അഥവാ
ഇന്ത്യന്‍ ബഹിരാകാശ കമ്പനികള്‍ക്ക് 95 കോടി ഫണ്ട്; മേഖലയിൽ മികച്ച സാങ്കേതികവിദ്യാ വികസനം
ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്ത് ടെക്‌നോളജീസ്, ഡിഗന്‍താര (Digantara), ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നീ ബഹിരാകാശ മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 95 കോടി ഫണ്ട് ലഭിച്ചു. ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ (ഐഎസ്‌ഐ) പ്രോജക്ട് പാര്‍ട്ണര്‍മാരായി
പന്നികൾക്കു പക്ഷിപ്പനി ബാധ വരരുതെന്നു ശാസ്ത്രലോകം 'പ്രാർഥിക്കാൻ' ഒരു കാരണമുണ്ട്
ലോകമെമ്പാടും കോടിക്കണക്കിനു പക്ഷികളെ കൊന്നൊടുക്കിയ പക്ഷിപ്പനി (bird flu) വൈറസ് അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലെ പശുക്കളിൽ രോഗമുണ്ടാക്കിയതായുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നുവല്ലോ? ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. മനുഷ്യനുള്ള ഭീഷണി നിലവിൽ വളരെ കുറവാണെങ്കിലും കാര്യങ്ങൾ
അമിത റേഡിയേഷൻ, വിഷവസ്തുക്കൾ,തുത്തൻഖാമന്റെ കല്ലറയിൽ ഒളിഞ്ഞിരുന്ന ശാപം; ആ രഹസ്യം ഇതോ?
ഈജിപ്തില്‍ കണ്ടെത്തിയിട്ടുള്ള മമ്മികളില്‍ ഏറ്റവും പ്രസിദ്ധം തുത്തന്‍ഖാമന്റേതാണ്. 1922ല്‍ ഈ കല്ലറ കണ്ടെത്തിയ പര്യവേഷകസംഘത്തിലെ പലരും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നത് തുത്തന്‍ഖാമനേയും മമ്മികളേയും കുറിച്ചുള്ള കുപ്രസിദ്ധി വര്‍ധിപ്പിച്ചു. അന്ന് തുത്തന്‍ഖാമന്റെ മമ്മി കണ്ടെത്തിയവരുടെ മരണ കാരണം പുതിയ
ചന്ദ്രയാൻ മൂന്നാം ദൗത്യം നാലു സെക്കൻഡ് വൈകിപ്പിച്ചതെന്തിന്? ഉത്തരമേകി ഇസ്റോ
കഴിഞ്ഞവർഷം നടന്ന ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് കൗതുക വിവരം പുറത്ത്. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. 2023ലെ ഇന്ത്യൻ സിറ്റ്വേഷനൽ സ്പേസ് അവേർനെസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞവർഷം
'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാവുന്ന ആകാശത്തെ അദ്ഭുതക്കാഴ്ച'; നോവ സ്ഫോടനം ഉടൻ സംഭവിക്കും!
രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ
33 സൂര്യന്മാരുടെ ഭാരം, ഗയ ബിഎച്ച്3 തമോഗർത്തം; വിശദമായറിയാം
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ ദൗത്യമാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ഗയ ബിഎച്ച്3 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തിന് 33 സൂര്യന്മാരുടെ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരപഥത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളിലൊന്നാണിത്. ഗയ ദൗത്യം വഴി ശേഖരിച്ച
ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പൂർത്തിയായി! 3200 മെഗാപിക്‌സൽ റസല്യൂഷൻ; സെൽഫിക്കല്ല സ്പേസിലേക്കാ...
നിങ്ങളുടെ മൊബൈൽ ക്യാമറ എത്ര മെഗാപിക്‌സലാണ്? എന്നാൽ യുഎസിൽ കഴിഞ്ഞദിവസം പൂർത്തീകരിച്ച ഒരു വമ്പൻ ഡിജിറ്റൽ ക്യാമറ 3200 മെഗാപിക്‌സലുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയെന്നു വിളിക്കാവുന്ന ഇതിന്‌റെ പേര് ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം അഥവാ എൽഎസ്എസ്ടി എന്നാണ്. ഡിജിറ്റൽ
സേറ്റി വിളിച്ചു, 'ട്വെയിൻ' തിമിംഗലം വിളികേട്ടു; ഇനി അടുത്തത് 'ഏലിയൻസ് കോൾ'
ഭൂമിക്കു വെളിയിലെ ബുദ്ധിയുള്ള ജീവിസമൂഹങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘടനയാണ് സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സേർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്‌റലിജൻസ് ഇൻസ്റ്റിറ്റിയുൂട്ട്. ഏലിയൻസുമായി ആശയവിനിമയം നടത്തുക, ബന്ധം സ്ഥാപിക്കുക തുടങ്ങിയ വിദൂരലക്ഷ്യങ്ങൾ ഇവർക്കുണ്ട്. ലോകത്തിൽ ചിലയിടങ്ങളിൽ സ്ഥാപിച്ച
തത്തപ്പച്ച കളറുള്ള 'ടീമല്ല' അന്യഗ്രഹജീവികൾ, തേടേണ്ടത് പർപ്പിൾ; പുതിയ വാദവുമായി ഗവേഷകർ
ഭൂമിയിൽ ജീവനെ അടയാളപ്പെടുത്തുന്ന നിറമാണ് പച്ച. ഭൂമിയിലെ പ്രാഥമിക ഭക്ഷണ ഉൽപാദകരായ സസ്യങ്ങളുടെ നിറമാണത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ നിന്നു ഭൂമിയെ വ്യത്യസ്തയാക്കുന്നത് ഈ നിറഞ്ഞ പച്ചപ്പ് തന്നെ. എന്നാൽ അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടതെന്ന് പറയുകയാണ് കോർണൽ
ലോകത്തു ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ സർപ്പം ഗുജറാത്തില്‍; വാസുകിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്. ജുറാസിക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി തന്നെയാണ് .
MKID മാന്ത്രിക ചൂൽ യഥാർഥത്തിൽ പറക്കുമോ?
ഹാരിപോട്ടർ സിനിമകൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ കഥകൾ വായിച്ചുട്ടുണ്ടോ?. ജെ കെ റൗളിങ് സൃഷ്ടിച്ച അദ്ഭുത ലോകത്തിലൂടെയുള്ള യാത്രയ്ക്കുശേഷം ഹാരിപോട്ടറും കൂട്ടുകാരും മാന്ത്രിക സ്കൂളിലേക്കു യാത്ര ചെയ്യുന്ന 9¾ എന്ന മാന്ത്രിക പ്ലാറ്റ്ഫോം യഥാർഥത്തിൽ ഉള്ളതാണോയെന്നും അമ്പരപ്പെടാത്തതും ഹോഗ്വാർട്സ് പോലൊരു മാന്ത്രിക
Albert Einstein ആൽബർട്ട് ഐൻസ്റ്റൈൻ എന്ന പ്രതിഭ, ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ
ആൽബർട്ട്ഐൻസ്റ്റൈൻ എന്ന പ്രതിഭ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ച വ്യക്തിയാണ്. ഭൗതിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിലുള്ളതിനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1955 ഏപ്രിൽ 18ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങൾ ഇതാ: വൈകി വന്ന
കാബേജും ചീരയും പായലും;കൃഷിക്കിറങ്ങുകയാണ് നാസ, അതും അമ്പിളിമാമനിൽ!
നട്ടു നനച്ചു വളര്‍ത്തിയവര്‍ക്കറിയാം ഒരു ചെടി വളര്‍ത്തിയെടുക്കാനുള്ള പെടാപ്പാടുകള്‍. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്‍ കൃഷിക്കിറങ്ങുകയാണ് നാസ. ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്‍ കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ
ചൊവ്വയിലെ പാമ്പുപോലുള്ള ഘടനയിൽ പഠനത്തിന് റോവർ; ആ വെള്ളം എങ്ങനെ അപ്രത്യക്ഷമായി?
ഭൂമി കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും ശ്രദ്ധയുള്ള ഗ്രഹമാണ് ചൊവ്വ. ഭൂമിയുടെ അയൽപക്കത്തുള്ള ഈ ചുവന്നഗ്രഹത്തിൽ ഒരുകാലത്ത് ജലശ്രോതസ്സുകളുണ്ടായിരുന്നെന്ന ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗഹനമായ പഠനത്തിനു തയാറെടുക്കുകയാണ് ക്യൂരിയോസിറ്റി.ചൊവ്വയിൽ പാമ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന
ഫുക്കുഷിമയ്ക്കുള്ളിൽ റോബട്ടുകൾ ഇറങ്ങി! വിചിത്രഘടനകളുടെ ചിത്രങ്ങൾ പുറത്ത്
ആണവദുരന്തത്തിനു വേദിയായ ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിനുള്ളിൽ ഡ്രോണുകളും സ്നേക് റോബട്ടുകളും ഇറങ്ങി. 13 വർഷമായി പൂട്ടിക്കിടക്കുന്ന റിയാക്ടറിലേക്ക് ജപ്പാനിലെ ഊർജകമ്പനിയായ ടെപ്കോയാണ് റോബട്ടുകളെ വിട്ടത്. ആണവദുരന്തത്തിന്റെ പ്രഭവകേന്ദ്രവും ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടതുമായ ഒന്നാം റിയാക്ടറിലേക്കാണ്
'ഇടി' ഒഴിവായത് തലനാരിഴയ്ക്ക്! റഷ്യൻ ഉപഗ്രഹവും യുഎസ് ഉപഗ്രഹവും മുഖാമുഖം
ബഹിരാകാശത്ത് ഒരു കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യുഎസിന്റെ ടൈംഡ് എന്ന ഉപഗ്രഹവും റഷ്യയുടെ ഒരുപഗ്രഹവും തമ്മിലാണ് അടുത്തടുത്തെത്തിയത്. വെറും പത്തുമീറ്റർ വ്യത്യാസത്തിൽ വരെ ഇരു ഉപഗ്രഹങ്ങളും എത്തി. ഇവ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ
ലോകം കീഴടക്കുന്ന ആൾക്കുരങ്ങുകൾ! അവർ സ്ഥാപിക്കുന്ന രാജവംശം, ഉയർത്തുന്ന സന്ദേശം
അനിമേഷന്റെ കമനീയ സാധ്യതകൾ ഉപയോഗിച്ചും ശക്തമായ കഥയും പശ്ചാത്തവുമൊരുക്കിയും ലോകമെമ്പാടുമുള്ള പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയ ചലച്ചിത്രങ്ങളാണ് പ്ലാനറ്റ് ഓഫ് ദ ഏപ്‌സ് സീരീസിലുള്ളത്.പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം
'ലോകത്തിന് പ്രചോദനം': ചന്ദ്രയാൻ 3 ദൗത്യത്തിന് യുഎസ് പുരസ്‌കാരം
2023 ഓഗസ്റ്റ് 23-നാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്,. ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രനിലേക്കുള്ള യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി ലോകത്തിനു
സൂര്യഗ്രഹണ ദിനത്തിലെ കണികാപരീക്ഷണം; അതീന്ദ്രിയ ശക്തിയുമായി ബന്ധം സ്ഥാപിക്കാനെന്ന് പ്രചാരണം
ലോകത്ത് സർക്കാരുകളെയും ശാസ്ത്രസ്ഥാപനങ്ങളെയുമൊക്കെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം നിഗൂഢവാദ സിദ്ധാന്തങ്ങളുടെ ആധിക്യവും വളരെ പെട്ടെന്നുള്ള അവയുടെ പ്രചാരണവുമാണ്. വിവരസാങ്കേതിക വിദ്യ ഇത്രയ്ക്ക് വികസിച്ചിട്ടില്ലാത്തെ മുൻകാലങ്ങളിൽ ഗൂഢവാദം ഓൺലൈൻ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമൊക്കെ ഒതുങ്ങിനിന്നു. എന്നാൽ
സമ്പൂർണ സൂര്യഗ്രഹണം:ഓൺലൈനിൽ സൗജന്യമായി കാണാം
ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ സംഭവം ഓൺലൈനിൽ സൗജന്യമായി കാണാം.എല്ലാ വർഷവും, കുറഞ്ഞത് രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകും, എന്നാൽ പൂർണ്ണ ഗ്രഹണങ്ങൾ 18 മാസത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ, ഭൂമിയിലെ ഒരു സ്ഥലത്ത് 400
പകൽ ഏതാനും നിമിഷങ്ങൾ 'രാത്രിയാകും'!; നാസയുടെ മൂന്നു റോക്കറ്റുകള്‍ അന്തരീക്ഷത്തിലെത്തും
അപൂര്‍വ പ്രകൃതി പ്രതിഭാസം എന്നതിനൊപ്പം പല പരീക്ഷണങ്ങള്‍ക്കുമുള്ള അസുലഭ അവസരം കൂടിയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്കയും കാനഡയും മെക്‌സിക്കോയും അടക്കമുള്ള പ്രദേശങ്ങളില്‍ വരുന്ന ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. പകലിനെ ഏതാനും നിമിഷങ്ങൾ രാത്രിയാക്കി മാറ്റുന്ന ഈ അപൂര്‍വ്വ
ഏപ്രില്‍ 8ന് സമ്പൂര്‍ണ സൂര്യഗ്രഹണം; ഇന്ത്യയിലിരുന്ന് ഈ ഗ്രഹണം എങ്ങനെ കാണാം?
വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും
സൂര്യഗ്രഹണ സമയത്ത് മുട്ട കുത്തനെ നിൽക്കുമെന്ന വിശ്വാസം! ഒടുവിൽ ജനങ്ങൾ പരീക്ഷിച്ചു, പക്ഷേ..
സൂര്യഗ്രഹണ സമയത്തു മുട്ട വീഴാതെ കുത്തനെ നിൽക്കുമെന്ന് ചില രാജ്യങ്ങളിൽ ഒരു വിശ്വാസമുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു വിശ്വാസമാണ് ഇതെങ്കിലും ചില ആളുകൾ ശാസ്ത്രീയവാദം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. സൂര്യഗ്രഹണ സമയത്ത് ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതിനാൽ ഗുരുത്വാകർഷണത്തിൽ
സൂര്യഗ്രഹണ വേളയിൽ ഏപ്രിൽ എട്ടിന് വരുന്നു ‘ചെകുത്താൻ’ വാൽനക്ഷത്രം! 2097 വരെ വീണ്ടും ദൃശ്യമാകില്ല
ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക.12 പി പോൺസ് ബ്രൂകസ്
വജ്രത്തേക്കാള്‍ ബലം!; ഭൂമിയില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ഏറ്റവും കട്ടിയേറിയ വസ്തു
ലോകത്തിലെ ഏറ്റവും കട്ടിയേറിയ പ്രകൃതിജന്യ വസ്തു ഏതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് വജ്രം. ഒരു ലോഹം കൊണ്ടും വജ്രത്തെ മുറിക്കാനാവില്ല. ഇതേ വജ്രത്തെ 30 ശതമാനം കട്ടി കൂട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പരീക്ഷണശാലയില്‍ വജ്രത്തേക്കാള്‍ കട്ടിയേറിയ വജ്രം നിര്‍മിച്ചെടുക്കാനാവുമെന്നാണ്
'സൈക്കി 16' ഒരു തരി കിട്ടിയാൽ ബെസോസിനെക്കാൾ സമ്പത്ത്; സ്വർണം ഉണ്ടായതെങ്ങനെ?
കൃത്യമായ ഇടവേളകളിൽ സ്വർണവില കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു പൊന്നേയെന്ന് നമ്മൾ ചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ കാരണങ്ങൾ അനേകം. എന്നാൽ സ്വർണം ഭൂമിയിൽ എവിടെ നിന്നു വന്നു. സ്വർണഖനികളിൽ നിന്ന് എന്നാണ് നമുക്ക് പറയാവുന്ന ഉത്തരം. എന്നാൽ സ്വർണത്തിന്റെ ഉദ്ഭവ കഥ വളരെ പഴയതാണെന്ന്
Puzzle Files ഭ്രമിപ്പിക്കുന്ന 'മഞ്ഞലോഹം' സൃഷ്ടിക്കാൻ ശ്രമിച്ച ആൽക്കെമിസ്റ്റുകൾ! ഫിലോസഫേഴ്സ് സ്റ്റോൺ എന്ന കൗതുകം
സ്വർണവില പവന് അൻപതിനായിരം കടന്നിരിക്കുകയാണ്. എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും വില. ഇന്നും ഇന്നലെയുമൊന്നുമല്ല സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത്. ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്. സ്വർണം ഭൂമിയിൽ നിന്നെടുത്ത് വേർതിരിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാലങ്ങളായി സമ്പത്തിന്റെ
രണ്ടു വയസുകാരി മുതൽ എഴുപത്തിമൂന്നുകാരന്‍ വരെ; ലിക്വിഡ് നൈട്രജന്‍ സിലിണ്ടറിൽ കഴിയുന്നവർ
മരിച്ചുപോയ പ്രിയപ്പെട്ടവരെ ജീവനോടെ കാണാന്‍ ഇനി എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ മരിച്ചവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനാവുമെന്ന വാഗ്ദാനം നല്‍കിയാണ് അല്‍കോര്‍ ലൈഫ് എക്‌സ്റ്റെന്‍ഷന്‍ ഫൗണ്ടേഷന്‍ ശ്രദ്ധ നേടിയത്. അരിസോണയിലെ
കഴുതപ്പുലികളെ വേട്ടയാടി തോലുരിച്ചു വസ്ത്രമാക്കി നിയാണ്ടർത്താൽ; കൗതുകകരമായ പഠനം
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ കഴുതപ്പുലികളെ വേട്ടയാടി കൊന്ന് തോലുരിച്ച് വസ്ത്രമാക്കിയിരുന്നെന്ന് പുതിയ ശാസ്ത്രീയ പഠനം. സ്പെയിനിലെ ഐബീരിയ മേഖലയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ഇങ്ങനെ വസ്ത്രമുപയോഗിച്ചത്. പൊതുവെ മാനുകളുടെയും മറ്റും തോലാണ് ഇവർ വസ്ത്രമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊതുവെയുള്ള
‘ആന്റികൈതെര’ എന്ന ദുരൂഹത; അന്യഗ്രഹജീവികൾ ഭൂമിയിലുപേക്ഷിച്ച ടൈംമെഷീൻ!
എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ്
1000 കോടി ആറ്റംബോംബ് ശേഷിയുള്ള കണങ്ങൾ; നമ്മൾ വിചാരിച്ചതുപോലല്ല കാരിങ്ടൻ ഇവന്റ്!
സൗരവാതങ്ങൾ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പ്രതിഭാസങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിൽ സൗരവാതങ്ങൾ ഉണ്ടായിട്ടുണ്ട്. 1909ൽ സംഭവിച്ചതായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രം. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യം. ആകാശം ആദ്യം നീലനിറത്തിലായി. അതിനു ശേഷം കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം
ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലത്ത് 'ആദ്യമായി മനുഷ്യൻ'; പോയിന്റ് നെമോയിൽ കാൽകുത്തി ക്രിസ് ബ്രൗൺ
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലമെന്ന് അറിയപ്പെടുന്ന പോയിന്റ് നെമോ കടൽമേഖലയിൽ ആദ്യമായി കാൽകുത്തി ബ്രിട്ടിഷ് പര്യവേഷകൻ. ഇങ്ങോട്ടേക്ക് നീന്തിയാണ് ക്രിസ് ബ്രൗൺ ഇവിടെയെത്തിയത്. പോയിന്റ് നെമോയ്ക്ക് സമീപം പല നാവികരും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ കൃത്യം സ്ഥലത്ത് ആരുമെത്തിയതായി റെക്കോർഡുകളില്ല. ചിലെയിലെ
ഐഫോണുകളുടെ വില കുറയും; ടെക്മേഖല മാറിമറിയും: ആപ്പിളിനെതിരെ അപ്രതീക്ഷിത നീക്കവുമായി അമേരിക്ക
അപ്രതീക്ഷിതവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു നീക്കവുമായി ടെക്‌നോളജി ഭീമന്‍ ആപ്പിളിനെതിരെ അമേരിക്ക. കമ്പനിക്കെതിരെ നിയമനടപടികളുമായി നീങ്ങുകയാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡോജ്). സ്മാര്‍ട്ഫോൺ മാര്‍ക്കറ്റിലെ ആപ്പിളിന്റെ കുത്തകയ്‌ക്കെതിരെയാണ് നീക്കം. ഐഫോണിന്റെ
ഓറ്റ്‌സിയെ ക്രൂരമായി കൊന്നതാണ്! മൃതശരീരത്തിൽ രണ്ടു മുറിവുകൾ: ടാറ്റൂകൾ കഥപറയുമ്പോൾ
ചിലപ്പോൾ പ്രകൃതി തന്നെ മൃതശരീരങ്ങളെ സംരക്ഷിക്കാറുണ്ട്. സ്വാഭാവിക മമ്മികളെന്ന് ഇവയെ വിളിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഓറ്റ്‌സി. യൂറോപ്പിലെ ആൽപ്‌സ് മേഖലയിൽ ഓസ്ട്രിയയ്ക്കും വിയന്നയ്ക്കും ഇടയിലുള്ള മേഖലയിൽനിന്നു ലഭിച്ച ഈ പ്രാചീന മമ്മി മനുഷ്യന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്നു
അന്യഗ്രഹജീവികൾ എന്തുകൊണ്ട് വരുന്നില്ല! ഉത്തരമായി ആൻഡമാനിലെ ദുരൂഹദ്വീപ്
അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല. പല കാരണങ്ങളും സിദ്ധാന്തങ്ങളായി പറയാറുണ്ട്. അന്യഗ്രഹജീവികൾക്ക് ഭൂമിയിൽ മനുഷ്യരുണ്ടെന്ന് അറിയില്ല, അവർക്ക് ഇങ്ങോട്ടുവരാനുള്ള സംവിധാനങ്ങൾ ഇല്ല തുടങ്ങിയ പല വാദങ്ങൾ. അന്യഗ്രഹജീവികൾ തന്നെയില്ല, പിന്നെങ്ങനെ വരുമെന്നു എതിർക്കുന്ന ആളുകൾ. എന്നാൽ
ഈ സംഖ്യ പേപ്പറിലെഴുതിയാൽ 370 കോടി കിലോമീറ്റർ നീളം! പൈയുടെ മൂല്യം നിർണയിച്ച് റെക്കോർഡ്
ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പൈ എന്നാൽ സുപരിചിതമാണ്. 3.14 എന്നു മൂല്യം കൊടുത്ത് നാം ഉപയോഗിക്കുന്നതാണ് പൈ. ഒരു വൃത്തത്തിന്‌റെ ചുറ്റളവിനെ അതിന്‌റെ വിസ്തീർണം കൊണ്ട് ഹരിക്കുമ്പോഴാണ് പൈയുടെ മൂല്യം ലഭിക്കുക. പൈ ഒരു ഇറാഷനൽ സംഖ്യയാണെന്നും നാം പഠിച്ചിട്ടുണ്ട്. അതായത് അനന്തമായി ഇതിന്‌റെ ദശാംശമൂല്യം
ഭൂമിയുടെ രണ്ടിരട്ടി വലുപ്പം; വ്യാഴഗ്രഹത്തിൽ 350 വർഷമായി അലയടിക്കുന്ന വമ്പൻ കൊടുങ്കാറ്റ്
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം പരിശോധിച്ചാൽ ചുവന്ന ഒരു പൊട്ടുപോലെ ഒരു ഘടന അതിൽ കാണാം. ഗ്രേറ്റ് റെഡ് സ്പോട് എന്നറിയപ്പെടുന്ന ഈ ഘടന യഥാർഥത്തിൽ ഒരു കൊടുങ്കാറ്റാണ്. 350 വർഷത്തിലേറെ പഴക്കമുള്ള ഈ കൊടുങ്കാറ്റ് മേഖലയ്ക്ക് ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുണ്ട്. ഗ്രേറ്റ് റെഡ് സ്പോടിന്റെ
ഭൂമി അതിന്റെ ഭ്രമണം നിര്‍ത്തിയാലോ? കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം, കൗതുക ചിന്തകൾ
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്ന് നമുക്കറിയാം. ഒരു ദിവസം പൊടുന്നനെ ഭൂമി അതിന്റെ ഭ്രമണം നിര്‍ത്തിയാലോ? എന്തായിരിക്കും സംഭവിക്കുക. നമ്മള്‍ പ്രതീക്ഷിക്കുന്നതും അതിനപ്പുറത്തുമുള്ള കാര്യങ്ങള്‍ സംഭവിക്കും. നിങ്ങള്‍ ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള എവിടെയെങ്കിലുമാണെങ്കില്‍ നിങ്ങളുടെ കാലിനടിയിലെ ഭൂമി കിഴക്കു
ക്ലിയോപാട്രയുടെ ശവക്കല്ലറ ടാപോസിരിസ് ദേവാലയത്തിൽ!; കണ്ടെത്തിയാൽ ചരിത്രം
ഈജിപ്തിൽ പല പുരാവസ്തു ഗവേഷകരും എത്തി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തെ വിസ്മയിപ്പിച്ച പല കണ്ടെത്തലുകളും നടത്തിയിട്ടുമുണ്ട്.ഏകദേശം രണ്ടു പതിറ്റാണ്ടായി ഈജിപ്തിൽ ഗവേഷണം നടത്തുന്ന പുരാവസ്തു പര്യവേഷകയാണ് ഡൊമിനിക്കൻ റിപ്ലബ്ലിക്കിലെ സാൻ ഡൊമിംഗോ സർവകലാശാലയിലെ ഡോ. കാത്‌ലിൻ മാർട്ടിനസ്. ഈജിപ്ഷ്യൻ
നോവ വിസ്‌ഫോടനം കാണാനുള്ള അസുലഭ അവസരം! ഇനി കാണാൻ 80 വർഷം വേണം
ഈ വർഷം ആകാശത്ത് ഒരു നോവ വിസ്‌ഫോടനം കാണാനുള്ള അസുലഭ അവസരം ആളുകൾക്ക് ലഭിക്കും. ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ചുവന്നഭീമൻ, വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ അടങ്ങിയതാണ് ഈ സംവിധാനം.
എവിടെയും പ്രത്യക്ഷമാകുന്ന നിഗൂഢ ലോഹസ്തംഭം ; അന്യഗ്രഹ ജീവികളുടേതുൾപ്പെടെ നിരവധി അഭ്യൂഹങ്ങൾ
അങ്ങനെ കുറച്ചുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ലോഹസ്തംഭം(monolith) ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിലാണ് പുതിയ ലോഹ പാളി കഴിഞ്ഞദിവസം കണ്ടെത്തിയത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച വസ്തു നാട്ടുകാരാണ് കണ്ടെത്തിയത്. പത്തടിയോളം നീളമുള്ള ഈ പാളി ഏതോ
13 അടി വരെ പൊക്കവും കട്ടിരോമക്കുപ്പായമുള്ള 'ആനകൾ'; തിരിച്ചുവരുന്നു മാമ്മോത്തുകൾ
മാമ്മോത്തുകളെ തിരികെ ഭൂമിയിൽ കൊണ്ടുവരാനുള്ള വിവാദപദ്ധതിക്ക് ഒരു നാഴികക്കല്ല്. ഏഷ്യൻ ആനകളിൽ നിന്നും ശേഖരിച്ച വിത്തുകോശങ്ങൾ പ്രോഗ്രാം ചെയ്യാൻ സാധിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാമ്മോത്ത്- ആന സങ്കരജീവിക്ക് മാമ്മോത്തിനെപ്പോലെ കട്ടി രോമക്കുപ്പായവും മറ്റു സവിശേഷതകളും
എവറസ്റ്റിനേക്കാൾ വലിയ പർവതം ചൊവ്വയിൽ! വീതി തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ദൂരത്തിനു സമം
എവറസ്റ്റിനേക്കാൾ വലിയ പർവതം ചൊവ്വയിൽ കണ്ടെത്തി ഗവേഷകർ. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് ഈ അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത്. അസ്‌ക്രീസ് മോൻസ്,പാവോനിസ് മോൻസ്, ആർസിയ മോൻസ് എന്നീ വമ്പൻ അഗ്‌നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നിടമാണ് ഇത്. 9.022 കിലോമീറ്ററാണ് ഈ പർവതത്തിന്റെ ഉയരം. എവറസ്റ്റിന്റെ ഉയരം 8.849
ലോകത്തെ ഏറ്റവും വമ്പൻ റോക്കറ്റ്: പൂർണവിജയം നേടാനാകാതെ സ്റ്റാർഷിപ്, പ്രതീക്ഷ ബാക്കി
സ്റ്റാർഷിപ് വെറുമൊരു റോക്കറ്റല്ല. അതിന്റെ ചിറകുകൾക്ക് മാനവരാശിയുടെ പ്രതീക്ഷകളുടെ ഭാരം കൂടിയുണ്ട്. കാരണം ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും വിവിധ സൗരയൂഥ ഇടങ്ങളിലുമൊക്കെ മനുഷ്യരാശിയെ ഈ റോക്കറ്റ് കൊണ്ടുപോകുമെന്നാണു മനുഷ്യരുടെ പ്രതീക്ഷ. എന്നാൽ സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം
അപൂർവ മൃഗങ്ങൾ മുതൽ ഏലിയൻസ് വരെ..;നിഗൂഢത ഒളിഞ്ഞിരിക്കുന്ന വിചിത്ര ഗുഹകൾ
ഗുണ കേവും മഞ്ഞുമ്മൽ ബോയ്സുമാണ് ഇപ്പോൾ വൈറൽ. അതോടൊപ്പം ഗുഹകളെപ്പറ്റി അറിയാനം ആളുകളിൽ കൗതുകം നാമ്പെടുത്തിരിക്കുന്നു. ചിത്രങ്ങളും വിചിത്ര മൃഗങ്ങളും തുടങ്ങി ഉള്ളറകളിൽ അദ്ഭുതങ്ങളുമായി കൺവെട്ടത്തും കാണാമറയത്തുമൊക്കെ ഭൂമിയിലെമ്പാടും പല മേഖലകളിലായി ഗുഹകളുണ്ട്. ഗുഹകൾ സംബന്ധിച്ച ശാസ്ത്രീയ പഠനം സ്പീലിയോളജി
ചന്ദ്രനിലെ ഹീലിയം നിക്ഷേപം ലക്ഷ്യമിട്ടു റഷ്യയും ചൈനയും; ആണവ നിലയം നിർമാണം 2035ൽ പൂർത്തിയാക്കും
2035ൽ ചന്ദ്രനിൽ സംയുക്ത ആണവനിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും പദ്ധതിയിടുന്നു. റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി യൂറി ബോറിസോവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് ആണവോർജത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം ചൈനയുമായി പങ്കുവയ്ക്കുമെന്നും ബോറിസോവ് വെളിപ്പെടുത്തി. അടുത്ത 6
ഒരു ഗ്രഹം മുഴുവൻ തിളയ്ക്കുന്ന സമുദ്രം: താപനില 4000 ഡിഗ്രി സെൽഷ്യസിലധികം
ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ്
ഗ്രാഫീൻ ശ്വസിച്ചാൽ ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കില്ല!നിർണായക കണ്ടെത്തലുമായി ഗവേഷകർ
നാനോടെക്നോളജി, വൈദ്യശാസ്ത്രം തുടങ്ങി അനേകം രംഗങ്ങളിൽ ചലനമുണ്ടാക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ലോകത്തെ അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീൻ ശ്വസിച്ചാൽ ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കില്ലെന്ന് ശാസ്ത്രജ്ഞർ പഠനത്തിലൂടെ തെളിയിച്ചു. ശ്വാസകോശത്തിനോ ഹൃദയ, രക്തചംക്രമണ വ്യവസ്ഥയ്ക്കോ ഇതു മൂലം
ആണവവികിരണമൊക്കെ ഈ പുഴുക്കൾക്ക് പുല്ലാണ്! ചേർണോബിലിൽ നിന്ന് അദ്ഭുതം
ആണവ റിയാക്ടർ ദുരന്തം നടന്ന യുക്രെയ്നിലെ ചേർണോബിലിൽ സ്ഥിതി ചെയ്യുന്ന നിരോധിതമേഖലയിൽ ജീവിക്കുന്ന ചില പുഴുക്കൾക്ക് ആണവ വികിരണത്തോട് പ്രതിരോധം ഉടലെടുത്തെന്ന് പുതിയ പഠനം. ചേർണോബിൽ വികിരണമേഖലയിൽ, നിയമപ്രകാരം അനുവദനീയമായതിനേക്കാൾ ആറ് മടങ്ങ് വികിരണം ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഈ പുഴുക്കളിൽ ജനിതക പരിശോധന
ചാക്കോമാഷിന്‌റെ സൗരയൂഥം! ഇവിടെ അന്യഗ്രഹജീവികളുടെ തെളിവ് അന്വേഷിച്ച് ഗവേഷകർ
സ്ഫടികത്തിലെ ചാക്കോമാഷിനെ ഓർമയില്ലേ! പ്രപഞ്ചത്തിലെ ഓരോ സ്പന്ദനത്തിലും കണക്കുണ്ടെന്ന് കണ്ടെത്തിയ അധ്യാപകൻ. സ്പന്ദനം ഉണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് പോലെ കണക്കിന്‌റെ നിയമങ്ങൾ ഏറെ അനുസരിക്കുന്ന ഒരു താര- ഗ്രഹ സംവിധാനത്തെ ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.ഭൂമിയിൽ
ഏപ്രിൽ എട്ടിന് വരുന്നു‘ചെകുത്താൻ’ വാൽനക്ഷത്രം! എത്തുന്നത് സൂര്യഗ്രഹണ വേളയിൽ
പാതി ഡ്രാഗണും പാതി താറാവുമായ പക്ഷി, മാന്ത്രികന്റെ കൈ വിരലുകളില്‍ നിന്നും മിന്നല്‍; സാൾട്ട്മാന്റെ എഐ അദ്ഭുതങ്ങൾ
മൃഗശാലയില്‍ സ്വര്‍ണ ചങ്ങലയിട്ട് നടക്കുന്ന കടുവ, പാതി ഡ്രാഗണും പാതി താറാവുമായ പക്ഷിക്കു മുകളിലിരുന്ന് പറക്കുന്ന എലി, സമുദ്രത്തിനു മുകളിലൂടെ സമുദ്ര ജീവികളുടെ ഒരു സൈക്കിള്‍ റേസ്... അങ്ങനെയങ്ങനെ പലരുടേയും സ്വപ്‌നത്തിലെ കാഴ്ച്ചകളെ ജീവനോടെ സാം ആള്‍ട്ട്മാന്‍ പുറത്തുവിട്ട വിഡിയോയില്‍ കാണാനാവും. ഈ വിഡിയോ
ഭൂമിക്ക് ഏറ്റവും അപകടകാരി; അപോഫിസ് ഛിന്നഗ്രഹം 2029ൽ ഭൂമിയിൽ പതിക്കുമോ?
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029ൽ
അന്യഗ്രഹജീവികൾ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടാകാം;പക്ഷേ കാണുന്നത് നമ്മളെയല്ല,മറ്റൊരുകൂട്ടം മനുഷ്യരെ
അത്യാധുനിക ഉപകരണങ്ങളും ടെലിസ്‌കോപ്പുകളുമൊക്കെ ഉപയോഗിച്ച് അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാകും. ഇവിടത്തെ സമുദ്രങ്ങളും മലനിരകളും പീഠഭൂമികളും സമതലങ്ങളുമൊക്കെ അവരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടാകാം. മനുഷ്യരും അവരുടെ നിരീക്ഷമവലയത്തിലുണ്ടാകാം. എന്നാൽ ഒരു വ്യത്യാസം.3000
ആകാശത്ത് ചിറകുവിരിച്ച പച്ചനിറത്തിലെ വമ്പൻ പക്ഷി, ചൊവ്വയിലെ പുളയുന്ന പാമ്പുകൾ; കൗതുക ചിത്രങ്ങൾ
നാസ ആസ്ട്രോണമി പിക്ചർ ഓഫ് ദ ഡേ എന്ന പേരിൽ അവരുടെ വെബ്സൈറ്റിൽ ഒരു ചിത്രം പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപകരണങ്ങള്‍ പകർത്തുന്ന കമനീയമായ ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇത്തരത്തിൽ പുറത്തുവിട്ട ചിത്രങ്ങളിൽ ഫെബ്രുവരി 24ന് ഉള്ള ചിത്രം ശ്രദ്ധേയമായി.
ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് വയസ് 18, പ്രായം കൂടിയ ആൾക്ക് 82!
ബഹിരാകാശ രംഗത്തെ സുസ്ഥിര ശക്തികളിലൊന്നായി ഇന്ത്യ കഴിഞ്ഞ പതിറ്റാണ്ടുകളിലെ മഹാശ്രമങ്ങളിലൂടെ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സ്വന്തം നിലയിൽ ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനുള്ള ഗഗൻയാൻ പദ്ധതിക്കും കാഹളമായിരിക്കുകയാണ്. ബഹിരാകാശ യാത്രകൾ മനുഷ്യവംശത്തിന്‌റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഭൂമിയെന്ന അതിരിനപ്പുറം
'തേച്ചൊട്ടിക്കലിനു' നിയാണ്ടർത്താൽ മനുഷ്യരുടെ കാലത്തോളം പഴക്കം, ധാരണകൾ മാറ്റുന്ന പഠനം
'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ
GAGANYAAN MISSION 140 കോടി ഇന്ത്യക്കാരെ ബഹിരാകാശത്തേക്കുയർത്തുന്ന 4 യാത്രികർ, 3 പേർ മാത്രം ദൗത്യത്തിൽ; അറിയേണ്ടതെല്ലാം
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല: 140 കോടി ഇന്ത്യക്കാരുടെയും പ്രതിനിധികളായി ഗഗനചാരികളാകാൻ ഐഎസ്ആർഒ കഠിനമായി പരിശീലിപ്പിച്ചവർ. കഠിനമായ പരിശീലനം പൂർത്തിയാക്കി അവർ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. ഇന്ത്യയുടെ
Gaganyaan Mission 'ഗഗൻയാൻ നയിക്കാൻ മലയാളി, 3 ദിവസം ബഹിരാകാശത്ത്, കടലിൽ ലാന്‍ഡിങ്; അറിയേണ്ടതെല്ലാം
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) പദ്ധതികളുടെ ഉദ്ഘാടനത്തിൽ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെയും പേര് പ്രധാനമന്ത്രി പ്രഖ്യാപിക്കും. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്‌ണൻ, ചൗഹാൻ
'ഗഗന്‍യാൻ, ചന്ദ്രയാൻ, ആദിത്യ'; സംശയങ്ങളെല്ലാം ഐഎസ്ആർഒ ചെയർമാനോട് നേരിട്ടു ചോദിക്കാം
അഭിമാനകരമായ വിജയം നേടിയ ചാന്ദ്ര,സൗര ദൗത്യങ്ങളും ഒപ്പം ബഹിരാകാശത്തു മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാൻ ദൗത്യവുമൊക്കെ ശാസ്ത്രലോകം ഇന്ത്യയുടെ ഐഎസ്ആർഒ ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണമായി. വിദ്യാർഥികള്‍ക്കും ശാസ്ത്ര പ്രേമികൾക്കും നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആർഒ ചെയർമാനോട്
സൗരയൂഥ കവാടം കടന്ന മനുഷ്യനിർമിത വസ്തു; ഒരു കംപ്യൂട്ടർ തകരാറിൽ 'വോയേജർ1' നിശബ്ദമായ കഥ
'വോയേജർ1'-നാലരപ്പത്തിറ്റാണ്ടിലധികം നാസയെയും അതുവഴി മനുഷ്യന്റെ ജ്ഞാനസമ്പത്തിനെയും സഹായിച്ച ഈ ദൗത്യത്തിൽ നിന്നുള്ള ആശയവിനിമയം നാസയ്ക്ക് നഷ്ടമായിരിക്കുകയാണ്. ചെറിയ ഒരു കംപ്യൂട്ടർ തകരാറാണ് ടെലിമെട്രിക് ഡേറ്റ അയയ്ക്കാനുള്ള കഴിവിനെ പ്രവർത്തനരഹിതമാക്കിയത്. വോയേജറുമായി തിരികെ ബന്ധം സ്ഥാപിക്കാൻ നാസ കിണഞ്ഞു
'ആകാശ ക്യാമറ' വരുന്നു; മുഖം സൂം ചെയ്തെടുക്കാം, ഏതൊരാളെയും ഏതു സമയവും നിരീക്ഷിക്കാം
ഭൂമിയിലുള്ള ഓരോ മനുഷ്യരുടേയും മുഖം വരെ വ്യക്തമായി തിരിച്ചറിയാനും പകര്‍ത്താനും സാധിക്കുന്ന കൃത്രിമ ഉപഗ്രഹം 2025ല്‍ വിക്ഷേപിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും മനുഷ്യരുടെ മുഖവും വരെ സൂം ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളാണ് അല്‍ബെഡോ എന്ന സ്റ്റാര്‍ട്ട്അപ്പ് നിര്‍മിച്ച
ഡ്രാക്കുളയുടെ സാൻവിച്ച്, കോഴിക്കാൽ; ബഹിരാകാശത്തെ ഇരട്ടപ്പേരുകൾ!
ഡ്രാക്കുളാസ് ഷിവിറ്റോ(Dracula's Chivito)... ആകാശത്ത് കണ്ടെത്തിയ ഒരു അപൂർവരൂപമുള്ള നക്ഷത്രത്തിനു ശാസ്ത്രജ്ഞർ നൽകിയ പേര് ഇങ്ങനെയാണ്. പേര് കേട്ടിട്ടു പ്രേതബാധയുള്ളതോ രക്തം കുടിക്കുന്നതോ ആയ നക്ഷത്രമൊന്നുമല്ല. തെക്കൻ അമേരിക്കൻ രാജ്യമായ യുറഗ്വായിൽ പ്രചാരത്തിലുള്ള ഒരു സാൻവിച്ചാണ് ഡ്രാക്കുളാസ് ഷിവിറ്റോ.
എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച മിസ് വേൾഡ് മത്സരാർഥി: ഇഷ്ടം ബഹിരാകാശത്ത് പോകാൻ
മിസ് വേൾഡ് മത്സരങ്ങൾ ഇന്ത്യയിലാണ് ഇത്തവണ, ന്യൂഡൽഹിയിൽ. സൗന്ദര്യത്തിന്റെ ആഘോഷമായ മിസ് വേൾഡ് മത്സരത്തിൽ ശാസ്ത്ര–സാങ്കേതികതയ്ക്ക് എന്ത് പ്രസക്തി.. പ്രസക്തിയുണ്ട്. ഇത്തവണത്തെ മിസ് വേൾഡ് മത്സരാർഥികളിലൊരാളുടെ സ്വപ്നങ്ങൾ ആകാശവും താണ്ടി ബഹിരാകാശം തൊട്ടുനിൽക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി മത്സരാർഥികൾ
ഒരു ലീറ്റർ വെള്ളം ചന്ദ്രനിലെത്തിക്കാൻ 72 ലക്ഷം രൂപ! താമസിക്കാൻ വമ്പൻ ചിതൽപ്പുറ്റുകൾ
ചന്ദ്രൻ ഇന്നു മനുഷ്യരാശിയുടെ വലിയൊരു സ്വപ്നമായിരിക്കുകയാണ്. അപ്പോളോ ദൗത്യങ്ങൾക്കു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി വരും വർഷങ്ങളിൽ നാസ പദ്ധതിയിടുന്ന ആർട്ടിമിസ് ദൗത്യം സജീവമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്.ആർട്ടിമിസ് ദൗത്യത്തിന്റെ ആദ്യഘട്ട ദൗത്യങ്ങൾ വിജയിച്ച ശേഷമാകും മനുഷ്യനെ എത്തിക്കുന്ന
ദുരൂഹ പ്രതിമകൾ നിറഞ്ഞ ദ്വീപിൽ ഒരു രഹസ്യഭാഷയും! അമ്പരന്ന് ഗവേഷകർ
ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്. ചിലെയുടെ പടിഞ്ഞാറൻ
യഥാർഥത്തിൽ നടന്ന ഭ്രമയുഗം! സ്വപ്നങ്ങളെ വേട്ടയാടിയ‘ ദിസ് മാൻ’ സംഭവം, ചുരുളഴിഞ്ഞപ്പോൾ ഏവരും ഞെട്ടി
ലോകമെങ്ങുമുള്ള മനുഷ്യർ ഇല്ലാത്ത ഒരാളിനെ ഒരേസമയം കാണുകയാണെങ്കിലോ? ആൻഡ്രേ നാറ്റെല്ല എന്ന വ്യക്തി ഒരു വെബ്സൈറ്റ് തുടങ്ങിയതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. നാറ്റെല്ല 2008ലെ ഒരു ശരത്കാലത്ത് ഒരു പ്രത്യേക മുഖഭാവമുള്ള അജ്ഞാത വ്യക്തിയെ സ്വപ്നം കണ്ടത്രേ. അതിനു മുൻപ് ആൻഡ്രേയ്ക്കു പരിചയമുള്ള ആരുമായിരുന്നില്ല ആ
10 ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കാൻ മസ്ക്; അൽഫാം കിട്ടില്ല, പക്ഷേ അൽഫാൽഫ ഭക്ഷണം തരും!
ബഹിരാകാശ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുന്ന കാലമാണിത്. ഭാവിയിൽ ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ യാത്രകൾ നടത്താമെന്നും കോളനികൾ സ്ഥാപിക്കാമെന്നും മനുഷ്യരാശി കണക്കുകൂട്ടുന്നു. ഈ പ്രതീക്ഷകൾ സിനിമകളിൽ പോലും പ്രതിഫലിക്കാറുണ്ട്. ഇത്തരമൊരു സിനിമയായിരുന്നു 2015ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ സ്‌പേസ് ത്രില്ലർ
Graphical Story ഡ്രാക്കുള – ശാസ്ത്രവും മിത്തും ഇഴകലർന്ന ബ്രാം സ്റ്റോക്കർ ബ്രില്യൻസ്: ഗ്രാഫിക്സ് വിവരണം
1897ൽ കാർപാത്യൻ മലനിരകളിലെ തണുത്തുറഞ്ഞ പ്രദേശത്തുനിന്നും ഒരു തിന്മയുടെ ശക്തി ഉടലെടുത്തു. ഒരു വൈറസ് പോലെ ആസ്വാദക മനസിലേക്കു പടർന്നു കയറിയ രക്തദാഹിയും മരണമില്ലാത്തവനുമായ ആ കഥാപാത്രം സിനിമകളിലും നാടകങ്ങളിലും അനശ്വരനായി മാറി. ഡ്രാക്കുളയുടെ രചനാരീതിയിൽ തുടങ്ങുന്നു ബ്രാം സ്റ്റോക്കർ 'ബ്രില്യൻസ്'. കത്തുകൾ,
2025ല്‍ യൂറോപ്പ് അതിശൈത്യത്തിലേക്കു നീങ്ങുമോ? സയന്‍സ് ഫിക്‌ഷന്‍ യാഥാര്‍ഥ്യമായേക്കാം
ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ 'ഗള്‍ഫ് സ്ട്രീ'മിന്റെ(Gulf Stream) പ്രവര്‍ത്തനം നിലച്ചേക്കാമെന്നും, അത് വടക്കന്‍ അര്‍ദ്ധഗോളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുമായി ഗവേഷകര്‍. ആഗോള താപനം മൂലം ഹിമപാളികള്‍ ഉരുകുന്നതാണ് ഗള്‍ഫ് സ്ട്രീമിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക.
ദോഷകരമല്ലാതെയും ചെലവില്ലാതെയും ഊർജം;ആണവഫ്യൂഷൻ സാങ്കേതികവിദ്യയിൽ പുതിയ കാൽവയ്പ്!
ബ്രിട്ടനിലെ ജോയിന്റ് യൂറോപ്യൻ ടോറസ് എന്ന ആണവ ഫ്യൂഷൻ നിലയത്തിൽ ശ്രദ്ധേയമായ നേട്ടം. .21 മില്ലിഗ്രാം ആണവ ഫ്യൂഷൻ ഇന്ധനം ഉപയോഗിച്ച് 69.26 മെഗാജൂൾ ഊർജം ഉത്പാദിപ്പിച്ചതായി ഗവേഷകർ അറിയിച്ചു. ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഭിച്ചതിൽ ഏറ്റവും ഉയർന്ന തോതിലുള്ള ഊർജമാണ് ഇത്. എന്നാൽ ഇപ്പോഴും ലാഭകരമായ ഊർജം എന്ന
ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ സ്ഥല–കാല ഭ്രമയുഗം!
ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന 'സജിറ്റേറിയസ് എ സ്റ്റാർ' എന്ന തമോഗർത്തത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനം പുറത്ത്. നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററി, നാഷനൽ സയൻസ് ഫൗണ്ടേഷൻ കാൾ ജി. ജാൻസ്‌കി വെരി ലാർജ് അറേ എന്നിവയാണ് പഠനം നടത്തിയത്. സജിറ്റേറിയസ് എ സ്റ്റാർ അതിവേഗത്തിൽ കറങ്ങുന്നുണ്ടെന്നാണ്
കാലാവസ്ഥാ പ്രവചനം 'വേറെ ലെവൽ'; വീണ്ടും ഉപഗ്രഹവുമായി ഇസ്രൊ, തൽസമയം കാണാം
കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ മികവ് വർധിപ്പിക്കാനും ലക്ഷ്യമിടുന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ(ISRO). വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഫെബ്രുവരി 17ന് ആണ്. ജിഎസ്എൽവി എഫ് 14(ജിയോസിൻക്രണസ്
ചന്ദ്രനു മറ്റൊരു മുഖമുണ്ട്; വിദൂര ഭാഗത്തിന്റെ അപൂർവചിത്രം
ചന്ദ്രനെന്നത് ത്രമനോഹരം. കവികൾ മുതൽ ചിത്രകാരൻമാർ വരെ.. എത്രയോ പേർ ചാന്ദ്രഭംഗിയിൽ ആകൃഷ്ടരായിരിക്കുന്നു. ചന്ദ്രനെ എന്നും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. എന്നും നമ്മൾ കാണുന്നത് ചന്ദ്രന്‌റെ ഒരേയൊരു മുഖമാണ്. ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങൾ മുയൽരൂപത്തിലുള്ള ഘടന തീർക്കുന്ന വശം. എന്നാൽ ചന്ദ്രനൊരു
വർക്കലയിലെ കടലാഴങ്ങളിൽ ഒരു 'ടൈറ്റാനിക്'; ചുരുളഴിയാതെ അദ്ഭുതം, ഓർമയിൽ കൈരളിയും: വിഡിയോ
സാധാരണപോലെ സ്കൂബ ഡൈവിങ്ങ് നടത്തുകയായിരുന്നു വർക്കലയിൽനിന്നുള്ള ഒരു കൂട്ടം അഡ്വഞ്ചർ ഡൈവിങ്ങ് ക്ലബിലെ അംഗങ്ങൾ. പുതിയ സ്ഥലങ്ങളുടെ പര്യവേക്ഷണത്തിനിടെ അവർ യാദൃശ്ചികമായി എത്തിയത് ഒരു വലിയ കണ്ടെത്തലിൽ. വർക്കലയ്ക്കും അഞ്ചുതെങ്ങിനുമിടിയിലുള്ള കടലാഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു. അറ്റ്ലാന്റിക്
ശാസ്ത്രം ഉണ്ടാക്കിയ ഒരു ഊരാക്കുടുക്ക്; കാണാൻ 'മൈക്രോസ്കോപ്' വേണ്ടിവരും
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. കയറും മറ്റും പല രീതിയിൽ കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. ഇതിൽ ചിലതൊക്കെ അഴിക്കാൻ പാടുള്ളവിധം സങ്കീർണവുമാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറുതും മുറുക്കമുള്ളതുമായ
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ! കൊളംബിയ അപകടത്തിൽ പൊലിഞ്ഞ കൽപന
21 വർഷം മുൻപ് ഈ ദിനങ്ങളിൽ ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്ത എതിരേറ്റാണ്- കൊളംബിയ ദുരന്തം(ഫെബ്രുവരി ഒന്ന്, 2003). വെറും നാൽപതു വയസ്സായിരുന്നു കൽപന ചൗളയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ്.തുടർന്ന് യുഎസിലേക്കു കുടിയേറിയ കൽപന എൺപതുകളിൽ അവിടത്തെ
ചൊവ്വയിലൊരു വമ്പൻ ചുരുളി, നിറയെ വിചിത്രഘടനകൾ!
ചൊവ്വയിലെ ഒരു വലിയ സങ്കീർണഘടനയുടെ ചിത്രം വൈറലാകുന്നു. ഏകദേശം 1190 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും 6 കിലോമീറ്റർ ആഴവുമുള്ളതാണ് ഘടന. മണൽക്കുന്നുകളും മലയിടുക്കുകളുമെല്ലാം ഇവിടെയുണ്ട്. കയറിയാൽ ഇറങ്ങാൻ പ്രയാസമുള്ള ലാബ്റിന്ത് ഘടനകളെ അനുസ്മരിപ്പിക്കുന്നതിനാൽ നോക്ടിസ് ലാബ്‌റിന്തസ്(Noctis
മൊണാലിസയ്ക്ക് ജന്മം നൽകിയ ബഹുമുഖപ്രതിഭ; ശാസ്ത്രവും കലയും വഴങ്ങിയ ഡാവിഞ്ചി, ദുരൂഹ കഥകളും!
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച ആ പ്രതിഷേധം നടന്നത്. ഫ്രഞ്ച് തലസ്ഥാനം പാരിസിലെ അതിപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അതിലും പ്രശസ്തമായ മൊണാലിസ പെയിന്‌റിങ്ങിനു നേർക്ക് രണ്ട് വനിതാ ആക്ടിവിസ്റ്റുകൾ സൂപ്പ് വലിച്ചെറിഞ്ഞു. ലോക കലാസാംസ്‌കാരികരംഗം മൊത്തത്തിൽ ഞെട്ടി. വിശ്വവിഖ്യാതമാണ്
അതിപ്രാചീനകാലത്ത് സാഗരങ്ങളെ വിറപ്പിച്ച ഭീകരൻ:മെഗലഡോൺ മെലിഞ്ഞതാണെന്ന് പഠനം
ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനാണ് മെഗലഡോൺ. അതിപ്രാചീന കാലത്ത് ഭൂമിയിലെ സമുദ്രങ്ങളെ വിറപ്പിച്ച ഭീകരവേട്ടക്കാരൻ. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന സ്രാവിന്റെ ഒരു വികസിതരൂപമായാണ് മെഗലോഡോൺ
അടുത്ത ഭീകരമഹാമാരി ഉത്തരധ്രുവത്തിൽനിന്നാകാം: മഞ്ഞുപാളികൾക്കിടയിൽ ഉറങ്ങുന്ന വൈറസുകൾ
കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്നു പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് ലോകം. ചൈനയിൽ നിന്നായിരുന്നു കൊറോണ വൈറസിന്റെ ഉദ്ഭവം. അടുത്തതായി ലോകത്തെ ബാധിക്കാൻ പോകുന്ന മഹാമാരി ഒരുപക്ഷേ ഒട്ടും വിചാരിക്കാത്ത ഇടത്തുനിന്നാകാം എത്തുകയെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഉത്തരധ്രുവമേഖലയിൽ നിന്നാകാം ഇനി വൈറസ്
മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 വൈറസുകള്‍, ചെറുരോഗം മുതല്‍ മഹാമാരി വരെ; ജൈവായുധം!
ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുവാനും, പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍ വേണം.സാധാരണയായി വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയ ജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ട് ആതിഥേയന്
ഇനി പകൽക്കിനാവും സുന്ദരമാകും! ഓർമ കൂടുമെന്ന് പഠനം
വെറുതെയിരിക്കുന്നവർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്, നീയെന്താ പകൽസ്വപ്‌നം കണ്ട് ഇവിടെയിരിക്കുകയാണോ എന്നത്. വിദ്യാർഥികളാണെങ്കിൽ ഇതിന്‌റെ പേരിൽ ടീച്ചർമാരുടെയും രക്ഷകർത്താക്കളുടെയുമൊക്കെ വഴക്കും സ്ഥിരം കേൾക്കാറുണ്ട്. ഇതിനാൽ പകൽസ്വപ്‌നം കാണുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്ത നമ്മളിൽ പലരുടെയും ഉള്ളിലുണ്ട്.
ഭൂമിയുടെ ഇരട്ട എന്ന വിളിപ്പേരുള്ള ഗ്രഹം, തടാകങ്ങളും സമുദ്രങ്ങളും വരെ; നിര്‍ണായകമായ വിവരങ്ങൾ
ഭൂമിയുടെ ഇരട്ട എന്ന വിളിപ്പേരുള്ള ഗ്രഹമാണ് ചൊവ്വ. പല കാര്യങ്ങളിലും ഭൂമിയോട് സാമ്യതയുള്ള ചൊവ്വയില്‍ പ്രതീക്ഷിച്ചതിലും വളരെയേറെ കൂടുതല്‍ വെള്ളമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്‍ന്നുള്ള മെഡൂസെ ഫോസെ ഫോര്‍മേഷന്‍ മേഖലയില്‍ നടത്തിയ റഡാര്‍ സര്‍വേയിലാണ്
2 പതിറ്റാണ്ടിന്റെ പരിശ്രമം, ഒടുവില്‍ വിജയകരമായി ചന്ദ്രനിലിറങ്ങി; പക്ഷേ സോളാർ സെല്ലുകൾ പ്രവർത്തനരഹിതം
സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയെന്ന് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിലിറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുകയാണ് ജപ്പാൻ. എന്നാൽ നിലവിൽ സോളാർ സെല്ലുകൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല എന്ന
ഭൂമിയെ സമീപിച്ച രണ്ടാംചന്ദ്രൻ; ബഹിരാകാശ മാലിന്യത്തെ ലേസർ ഉപയോഗിച്ച് നശിപ്പിക്കും!
ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഈ മാലിന്യത്തെ നശിപ്പിക്കാൻ ലേസർ അധിഷ്ഠിത വിദ്യ
GSFK 2024 ഒരു 'പര്യവേക്ഷണ കപ്പൽ' തിരുവനന്തപുരത്ത് ഒരുങ്ങുന്നു: ലോകശാസ്ത്രഗതിയെ മാറ്റിമറിച്ച എച്ച്എംഎസ് ബീഗിൾ
ലോകത്തിൽ പല പ്രശസ്ത കപ്പലുകളുമുണ്ടായിട്ടുണ്ട്. ക്രിസ്റ്റഫർ കൊളംബസിന്‌റെ സാന്‌റ മരിയ, മഗല്ലന്‌റെ വിക്ടോറിയ തുടങ്ങി അനേകം. ഇക്കൂട്ടത്തിൽപെടുത്താവുന്ന മറ്റൊരു കപ്പലാണ് എച്ച്എംഎസ് ബീഗിൾ. ലോകശാസ്ത്രഗതിയെ തന്നെ മാറ്റിമറിച്ച ചില നിരീക്ഷണങ്ങൾക്കു വഴിയൊരുക്കിയ കപ്പൽ..ഇതിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഈ
GSFK 2024 തിരുവനന്തപുരത്ത് ഒരു ഭീകരൻ ‘ദിനോസർ’! ജുറാസിക് പാർക്കിലെ വില്ലനെ തോന്നയ്ക്കലിൽ കാണാൻ അവസരം
തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയിൽ (ജിഎസ്എഫ്കെ) പ്രദർശനവേദിയിൽ സവിശേഷമായൊരു അതിഥിയുണ്ട്. ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ
GSFK 2024 ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍
ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം തോന്നക്കല്‍ സയന്‍സസ് പാര്‍ക്കില്‍ ഇന്നാരംഭിക്കുന്നു. 25 ഏക്കര്‍ വിസ്തൃതിയിൽ 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങി. ഓരോ പവലിയനിലും ശാസ്ത്ര അറിവുകളുടെ ദൃശ്യരൂപങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ
മലമുകളിലെ അന്യഗ്രഹജീവികൾ,തരംഗമായ വിഡിയോ: 'അന്തസ് വേണം , സ്വകാര്യതയെ മാനിക്കെഡോ'യെന്നു ഫുട്ബോൾ താരം
ബ്രസീലിലെ ഇൽഹാ ഡൊമെൽ എ്ന്ന ദ്വീപിൽ രണ്ട് അന്യഗ്രഹജീവികൾ മലമുകളിൽ നിൽക്കുന്നതിന്‌റെ വിഡിയോ പ്രചരിച്ചിരുന്നു. അന്യഗ്രഹജീവി കുതുകികൾക്കിടയിൽ പൊടുന്നനെ തന്നെവിഡിയോ ഹിറ്റായി. ആരാണ് ആ വിഡിയോയിൽ കാണുന്ന രൂപങ്ങളെന്നു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ അതിലൊരാൾ താനാണെന്ന് അഭിപ്രായപ്പെട്ട് ഒരു
ഇനി വരുന്നത് ഹൈഡ്രജൻ വിമാനങ്ങളുടെ കാലം? ആകാശം പോലെ ശാന്തം ഈ സിറിയസ്
വ്യാവസായിക വിപ്ലവത്തിന്‌റെ നാലാംഘട്ടത്തിലേക്കു കടന്ന് കുതിക്കുന്ന ലോകത്തിന്‌റെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ഊർജമേഖല. പരമ്പരാഗത ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള കാർബൺ വികിരണം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൂടുതൽ മികവേറിയ ഇന്ധനങ്ങൾക്കായുള്ള തിരച്ചിലിന് തുടക്കമിട്ടിട്ട് കാലമേറെയായി.
Results 1-100 of 2793
- Malayalam News
- ഉയർന്ന അളവിൽ മാംസം, ഏറെ രുചികരം, പോഷകസമൃദ്ധം; രണ്ടിനം മീനുകളെ കൂടെ കണ്ടെത്തി, കിലോയ്ക്ക് 400 രൂപ വരെ വില
ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ ഈ മീനുകൾ പോഷകസമൃദ്ധവും ഏറെ രുചികരവുമാണ്. അതിനാൽ തന്നെ, വാണിജ്യപ്രാധാന്യം കൂടിയ മീനുകളാണ്. ചൂണ്ടകളിലാണ് ഇവയെ പ്രധാനമായും പിടിക്കുന്നത്
- വൻ വെളിപ്പെടുത്തൽ:'ന്യൂറാലിങ്ക് തലച്ചോറിന് ആഘാതമേല്‍പ്പിക്കും'
- അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; ബോയിങ് സ്റ്റാർലൈനറിന്‍റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ
- വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്‍റെ ബഹിരാകാശ ദൗത്യം മാറ്റിവച്ചു
- ഈ മാസം 2 ദിവസം സൂര്യനിലുണ്ടായത് 2 ശക്തമായ സൗരകൊടുങ്കാറ്റ്, അതും ഭൂമിക്ക് നേരെ, 2024 സോളാർ സൈക്കിൾ വർഷം
മൂന്നാം ദൗത്യത്തിന് റെഡി, നാളെ വീണ്ടും ബഹിരാകാശത്തേക്ക്, വീട്ടിലേക്ക് മടങ്ങുന്നതു പോലെയെന്ന് സുനിത വില്യംസ്
ചാങ് ഇ- 6 കുതിച്ചു, ചൈനയുടേത് വമ്പൻ ലക്ഷ്യം, ചന്ദ്രനിൽ നിന്ന് സാമ്പിളുമായി ഭൂമിയിലേക്ക് മടങ്ങും
രഹസ്യമൊളിപ്പിച്ച കടൽ, ഒടുവിൽ കണ്ടെത്തി ശാസ്ത്രജ്ഞർ, താം ജാ ബ്ലൂ ഹോള്‍, 1300 അടി ആഴമുള്ള നീലക്കുഴി, മഹാത്ഭുതം
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി, കണ്ടെത്തിയത് അർജന്റീനയിൽ, ഹിന്ദുദൈവത്തിന്റെ പേരിട്ട് ശാസ്ത്രജ്ഞർ
'ഹായ്, ഇത് ഞാനാണ്'; 2000 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് നാസയിലേക്കൊരു സന്ദേശം, വോയേജർ 1 ഇപ്പോഴും ആക്ടീവ്
ബുധനാഴ്ച പുലര്‍ച്ചെ 5.18ന് ആകാശ വിസ്മയം, ചന്ദ്രന്‍ ഭൂമിക്ക് തൊട്ടടുത്ത്, എന്താണ് പിങ്ക് മൂണ്‍
കടൽത്തീരത്ത് 11കാരി കണ്ടെത്തിയത് അപൂർവ വസ്തു; പരിശോധനയിൽ തെളിഞ്ഞത് തിമിംഗലത്തേക്കാൾ വലിയ ജന്തുവിന്റെ ഫോസിൽ
'ബഹിരാകാശത്തും ചൈന പിടിമുറുക്കുകയാണെന്ന് സംശയമുണ്ട്'; ആശങ്ക പ്രകടിപ്പിച്ച് നാസ, മറുപടിയുമായി ചൈന
തെരഞ്ഞെടുപ്പ് ഗോദയില്‍ 'എഐ വനിതാ സഖാവും'! ഇന്ത്യയിലെ ആദ്യ പരീക്ഷണം, ആ റെക്കോർഡും സിപിഎമ്മിന്
അന്റാർട്ടിക്കയിൽ ഫ്രാൻസിന്റെ അത്രയും വലിപ്പമുള്ള മഞ്ഞുപാളികൾ ദിവസവും സെന്റിമീറ്ററുകൾ തെന്നി നീങ്ങുന്നു - പഠനം
പ്രകൃതിയുടെ മഹാവിസ്മയത്തിന് നാശം വിതച്ച് കോറൽ ബ്ലീച്ചിംഗ്, ഇതുവരെയുണ്ടായതിൽ ഏറ്റവും രൂക്ഷമെന്ന് മുന്നറിയിപ്പ്
ആഹാ സന്തോഷ വാർത്ത, എൽനിനോ പ്രതിഭാസം അവസാനിച്ചു, ലാ നിന ഉറപ്പില്ല; മികച്ച കാലവർഷത്തിന് അനുകൂല സാഹചര്യം!
10 മീറ്റർ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങൾ മുഖാമുഖം, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്
യുറോപ്പയിൽ ജീവനുണ്ടോ? ജീവിക്കാൻ സാഹചര്യമുണ്ടോ? നാസയുടെ ക്ലിപ്പർ ദൗത്യം ഒക്ടോബറിൽ, ചെലവ് 500 കോടി ഡോളർ
പ്രശസ്ത സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജൻ പീറ്റർ ഹിഗ്‌സ് അന്തരിച്ചു
ഇപ്പോൾ കണ്ടത് ട്രെയിലറോ, വരാനിരിക്കുന്നത് ഇതിലും വലുത്, അടുത്ത സൂര്യഗ്രഹണത്തിന് രണ്ട് വർഷത്തെ കാത്തിരിപ്പ്!
പൊള്ളുന്ന ചൂടിനിടയിൽ മൺസൂൺ പ്രവചനവുമായി സ്കൈമെറ്റ്, ലാ നിന തുണയ്ക്കുമെന്ന് പ്രതീക്ഷ
ഭൂമിക്ക് ചുറ്റും വിപരീത ദിശയിൽ പോളാർ വോർട്ടക്സ്, അപൂർവ സംഭവമെന്ന് ശാസ്ത്രജ്ഞർ, കാലാവസ്ഥയെ ബാധിക്കും?
ഇന്ന് പകൽപോലും കൂരാക്കൂരിരുട്ടാകും, പ്രകൃതിയുടെ അപൂർവ പ്രതിഭാസം, ഇന്ന് സമ്പൂർണ സൂര്യഗ്രഹണം -എങ്ങനെ കാണാം
സസ്യങ്ങൾ കരയും, ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ട്- അമ്പരപ്പിച്ച് പഠനം, കണ്ടെത്തൽ ആദ്യം
ഒന്നിച്ചുദിച്ച് ശനിയും ചൊവ്വയും, പൂർണ സൂര്യഗ്രഹണം, ഡെവിൾ കോമറ്റ്; ഏപ്രിലിലെ ആകാശത്തുനിന്ന് കണ്ണെടുക്കാനാവില്ല
ഭൂമിക്കടിയിൽ 700 കിലോമീറ്റർ താഴെ ഭീമൻ സമുദ്രം; ഇവിടെയുള്ളത് ഭൂമിയിലാകെയുള്ള സമുദ്ര ജലത്തിന്‍റെ മൂന്നിരട്ടി!
ഗ്രീൻ ഡെവിൾ, നിരന്തരം രൂപം മാറും ധൂമകേതു! ഈ 'കുട്ടിച്ചാത്തൻ' ഭൂമിയുടെ അരികിൽ ഈ ദിവസമെത്തും!
സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ 8ന്, വിമാനങ്ങൾ മുന്നറിയിപ്പ്, സൂക്ഷിച്ച് പറക്കണം, അറിയിപ്പുമായി അമേരിക്കൻ ഏവിയേഷൻ
ചന്ദ്രനിൽ വിക്രം ഇറങ്ങിയ സ്ഥലം ‘ശിവശക്തി‘ പോയിന്റ് തന്നെ; മോദി നൽകിയ പേരിന് അംഗീകരിച്ച് ഐഎയു
പേര് ശിവ, ശക്തി; ഭാരം സൂര്യനേക്കാൾ 10 ദശലക്ഷം മടങ്ങ്, 1300 കോടി വർഷം പഴക്കമുള്ള നക്ഷത്രക്കൂട്ടങ്ങളെ കണ്ടെത്തി
Get the Latest Science and Technology News. Keep up with the science stories, recent discoveries, inventions and innovations in science and tech. Catch the latest science news and learn about scientific breakthroughs and discoveries from around the world that how science is making today's news. Science News features daily news articles, feature stories, reviews and more in all disciplines of science in Malayalam only at Asianet News.
Essay on Science and Technology for Students and Children
500+ words essay on science and technology.
Essay on Science and Technology: Science and technology are important parts of our day to day life. We get up in the morning from the ringing of our alarm clocks and go to bed at night after switching our lights off. All these luxuries that we are able to afford are a resultant of science and technology . Most importantly, how we can do all this in a short time are because of the advancement of science and technology only. It is hard to imagine our life now without science and technology. Indeed our existence itself depends on it now. Every day new technologies are coming up which are making human life easier and more comfortable. Thus, we live in an era of science and technology.
Essentially, Science and Technology have introduced us to the establishment of modern civilization . This development contributes greatly to almost every aspect of our daily life. Hence, people get the chance to enjoy these results, which make our lives more relaxed and pleasurable.
Benefits of Science and Technology
If we think about it, there are numerous benefits of science and technology. They range from the little things to the big ones. For instance, the morning paper which we read that delivers us reliable information is a result of scientific progress. In addition, the electrical devices without which life is hard to imagine like a refrigerator, AC, microwave and more are a result of technological advancement.
Furthermore, if we look at the transport scenario, we notice how science and technology play a major role here as well. We can quickly reach the other part of the earth within hours, all thanks to advancing technology.
In addition, science and technology have enabled man to look further than our planet. The discovery of new planets and the establishment of satellites in space is because of the very same science and technology. Similarly, science and technology have also made an impact on the medical and agricultural fields. The various cures being discovered for diseases have saved millions of lives through science. Moreover, technology has enhanced the production of different crops benefitting the farmers largely.
Get the huge list of more than 500 Essay Topics and Ideas
India and Science and Technology
Ever since British rule, India has been in talks all over the world. After gaining independence, it is science and technology which helped India advance through times. Now, it has become an essential source of creative and foundational scientific developments all over the world. In other words, all the incredible scientific and technological advancements of our country have enhanced the Indian economy.
Looking at the most recent achievement, India successfully launched Chandrayaan 2. This lunar exploration of India has earned critical acclaim from all over the world. Once again, this achievement was made possible due to science and technology.
In conclusion, we must admit that science and technology have led human civilization to achieve perfection in living. However, we must utilize everything in wise perspectives and to limited extents. Misuse of science and technology can produce harmful consequences. Therefore, we must monitor the use and be wise in our actions.
{ “@context”: “https://schema.org”, “@type”: “FAQPage”, “mainEntity”: [{ “@type”: “Question”, “name”: “List some benefits of science and technology.”, “acceptedAnswer”: { “@type”: “Answer”, “text”: “Science and Technology helps us to function daily comfortably. It has given us railway systems, TV, refrigerator, internet and more.” } }, { “@type”: “Question”, “name”: “Name the most recent achievement of India with the help of science and technology.”, “acceptedAnswer”: { “@type”: “Answer”, “text”:”India most recently launched Chandrayaan 2 successfully. This lunar exploration helped India make a distinctive place amongst the other developed countries.”} }] }
Customize your course in 30 seconds
Which class are you in.
- Travelling Essay
- Picnic Essay
- Our Country Essay
- My Parents Essay
- Essay on Favourite Personality
- Essay on Memorable Day of My Life
- Essay on Knowledge is Power
- Essay on Gurpurab
- Essay on My Favourite Season
- Essay on Types of Sports
Leave a Reply Cancel reply
Your email address will not be published. Required fields are marked *
Download the App
HindiVyakran
- नर्सरी निबंध
- सूक्तिपरक निबंध
- सामान्य निबंध
- दीर्घ निबंध
- संस्कृत निबंध
- संस्कृत पत्र
- संस्कृत व्याकरण
- संस्कृत कविता
- संस्कृत कहानियाँ
- संस्कृत शब्दावली
- पत्र लेखन
- संवाद लेखन
- जीवन परिचय
- डायरी लेखन
- वृत्तांत लेखन
- सूचना लेखन
- रिपोर्ट लेखन
- विज्ञापन
Header$type=social_icons
- commentsSystem
The Importance of Information Technology Essay in Malayalam Language
The Importance of Information Technology Essay in Malayalam Language: In this article, we are providing ഇൻഫർമേഷൻ ടെക്നോളജി പ്രാധാന്യം ഉപന്യാസം for students and teachers. Importance of Information Technology in Malayalam. വിവരസാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഇന്നത്തെ സാമൂഹികപരിസ്ഥിതിയ്ക്കനുസരിച്ച് അതി ശക്തമായി ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ചെടുക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ഉല്പാദിപ്പിക്കുവാനോ
100+ Social Counters$type=social_counter
- fixedSidebar
- showMoreText
/gi-clock-o/ WEEK TRENDING$type=list
- गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
- दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
- 10 line essay
- 10 Lines in Gujarati
- Aapka Bunty
- Aarti Sangrah
- Akbar Birbal
- anuched lekhan
- asprishyata
- Bahu ki Vida
- Bengali Essays
- Bengali Letters
- bengali stories
- best hindi poem
- Bhagat ki Gat
- Bhagwati Charan Varma
- Bhishma Shahni
- Bhor ka Tara
- Boodhi Kaki
- Chandradhar Sharma Guleri
- charitra chitran
- Chief ki Daawat
- Chini Feriwala
- chitralekha
- Chota jadugar
- Claim Kahani
- Dairy Lekhan
- Daroga Amichand
- deshbhkati poem
- Dharmaveer Bharti
- Dharmveer Bharti
- Diary Lekhan
- Do Bailon ki Katha
- Dushyant Kumar
- Eidgah Kahani
- Essay on Animals
- festival poems
- French Essays
- funny hindi poem
- funny hindi story
- German essays
- Gujarati Nibandh
- gujarati patra
- Guliki Banno
- Gulli Danda Kahani
- Haar ki Jeet
- Harishankar Parsai
- hindi grammar
- hindi motivational story
- hindi poem for kids
- hindi poems
- hindi rhyms
- hindi short poems
- hindi stories with moral
- Information
- Jagdish Chandra Mathur
- Jahirat Lekhan
- jainendra Kumar
- jatak story
- Jayshankar Prasad
- Jeep par Sawar Illian
- jivan parichay
- Kashinath Singh
- kavita in hindi
- Kedarnath Agrawal
- Khoyi Hui Dishayen
- Kya Pooja Kya Archan Re Kavita
- Madhur madhur mere deepak jal
- Mahadevi Varma
- Mahanagar Ki Maithili
- Main Haar Gayi
- Maithilisharan Gupt
- Majboori Kahani
- malayalam essay
- malayalam letter
- malayalam speech
- malayalam words
- Mannu Bhandari
- Marathi Kathapurti Lekhan
- Marathi Nibandh
- Marathi Patra
- Marathi Samvad
- marathi vritant lekhan
- Mohan Rakesh
- Mohandas Naimishrai
- MOTHERS DAY POEM
- Narendra Sharma
- Nasha Kahani
- Neeli Jheel
- nursery rhymes
- odia letters
- Panch Parmeshwar
- panchtantra
- Parinde Kahani
- Paryayvachi Shabd
- Poos ki Raat
- Portuguese Essays
- Punjabi Essays
- Punjabi Letters
- Punjabi Poems
- Raja Nirbansiya
- Rajendra yadav
- Rakh Kahani
- Ramesh Bakshi
- Ramvriksh Benipuri
- Rani Ma ka Chabutra
- Russian Essays
- Sadgati Kahani
- samvad lekhan
- Samvad yojna
- Samvidhanvad
- Sandesh Lekhan
- sanskrit biography
- Sanskrit Dialogue Writing
- sanskrit essay
- sanskrit grammar
- sanskrit patra
- Sanskrit Poem
- sanskrit story
- Sanskrit words
- Sara Akash Upanyas
- Savitri Number 2
- Shankar Puntambekar
- Sharad Joshi
- Shatranj Ke Khiladi
- short essay
- spanish essays
- Striling-Pulling
- Subhadra Kumari Chauhan
- Subhan Khan
- Suchana Lekhan
- Sudha Arora
- Sukh Kahani
- suktiparak nibandh
- Suryakant Tripathi Nirala
- Swarg aur Prithvi
- Tasveer Kahani
- Telugu Stories
- UPSC Essays
- Usne Kaha Tha
- Vinod Rastogi
- Vrutant lekhan
- Wahi ki Wahi Baat
- Yahi Sach Hai kahani
- Yoddha Kahani
- Zaheer Qureshi
- कहानी लेखन
- कहानी सारांश
- तेनालीराम
- मेरी माँ
- लोककथा
- शिकायती पत्र
- हजारी प्रसाद द्विवेदी जी
- हिंदी कहानी
RECENT$type=list-tab$date=0$au=0$c=5
Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.
- अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...
Join with us
Footer Social$type=social_icons
- loadMorePosts
Physical Review Letters
- Collections
- Editorial Team
- Open Access
Essay: Quantum Sensing with Atomic, Molecular, and Optical Platforms for Fundamental Physics
Jun ye and peter zoller, phys. rev. lett. 132 , 190001 – published 7 may 2024.
- No Citing Articles
- Introduction.—
- Emerging quantum technologies based on…
- Connections and application to…
- Connection and applications to condensed…
- Connection and applications to…
- Theory connections between quantum…
- Concluding remarks.—
- ACKNOWLEDGMENTS
Atomic, molecular, and optical (AMO) physics has been at the forefront of the development of quantum science while laying the foundation for modern technology. With the growing capabilities of quantum control of many atoms for engineered many-body states and quantum entanglement, a key question emerges: what critical impact will the second quantum revolution with ubiquitous applications of entanglement bring to bear on fundamental physics? In this Essay, we argue that a compelling long-term vision for fundamental physics and novel applications is to harness the rapid development of quantum information science to define and advance the frontiers of measurement physics, with strong potential for fundamental discoveries. As quantum technologies, such as fault-tolerant quantum computing and entangled quantum sensor networks, become much more advanced than today’s realization, we wonder what doors of basic science can these tools unlock. We anticipate that some of the most intriguing and challenging problems, such as quantum aspects of gravity, fundamental symmetries, or new physics beyond the minimal standard model, will be tackled at the emerging quantum measurement frontier.
Part of a series of Essays which concisely present author visions for the future of their field .
- Received 28 March 2024
DOI: https://doi.org/10.1103/PhysRevLett.132.190001
Published by the American Physical Society under the terms of the Creative Commons Attribution 4.0 International license. Further distribution of this work must maintain attribution to the author(s) and the published article’s title, journal citation, and DOI.
Published by the American Physical Society
Physics Subject Headings (PhySH)
- Research Areas
Authors & Affiliations
- JILA, National Institute of Standards and Technology, and Department of Physics, University of Colorado, Boulder, Colorado 80309, USA
- Institute for Theoretical Physics, University of Innsbruck, 6020 Innsbruck, Austria and Institute for Quantum Optics and Quantum Information, Austrian Academy of Sciences, 6020 Innsbruck, Austria
Article Text
Vol. 132, Iss. 19 — 10 May 2024
Authorization Required
Other options.
- Buy Article »
- Find an Institution with the Article »
Download & Share
Quantum system design and engineering to open new frontiers for quantum sensing. (a) A quantum network that links individual clocks in space with enhanced performance and security based on their entangled quantum states. The optimal use of global resources and quantum-enabled precision and accuracy also represent a unique long-baseline observatory for fundamental physics [ 6 ]. (b) A Wannier-Stark optical lattice where clock (spin) and atom interferometer (motion) are integrated into a single quantum platform [ 7 ]. Cavity-QED-based entanglement generation will further enhance the probing of clock frequency, coherence, and gravity [ 8 ]. (c) A new monolithic ion trap configuration allows a two-dimensional arrangement of laser-cooled ions for quantum simulations of spin models and increased sensing capabilities [ 9 ]. (d) A tweezer array of neutral atoms that enable any-to-any connectivity among hundreds of atomic qubits with universal local single-qubit rotations and high-fidelity two-qubit Rydberg gates. Fast midcircuit readout and feedforward can be implemented together with parallel transport in reconfigurable array architecture [ 10, 11 ]. (e) The generation of GHZ entangled states for enhanced interferometric sensitivity in clock operation, reaching the Heisenberg limit where the phase sensitivity scales with the inverse of particle number N . This is the best possible outcome defined by quantum physics [ 11, 12 ].
Peter Zoller
Sign up to receive regular email alerts from Physical Review Letters
Reuse & Permissions
It is not necessary to obtain permission to reuse this article or its components as it is available under the terms of the Creative Commons Attribution 4.0 International license. This license permits unrestricted use, distribution, and reproduction in any medium, provided attribution to the author(s) and the published article's title, journal citation, and DOI are maintained. Please note that some figures may have been included with permission from other third parties. It is your responsibility to obtain the proper permission from the rights holder directly for these figures.
- Forgot your username/password?
- Create an account
Article Lookup
Paste a citation or doi, enter a citation.
We use cookies. By browsing the site, you agree to it. Read more »
Customer Reviews
Make the required payment
After submitting the order, the payment page will open in front of you. Make the required payment via debit/ credit card, wallet balance or Paypal.
IMAGES
VIDEO
COMMENTS
Development in Science & Technology in Malayalam/ ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ...
Essay on Science and Technology in Malayalam Language : In this article ശാസ്ത്രവും സാങ്കേതികവിദ്യയും ...
വിദ്യാഭ്യാസ സാങ്കേതികവിദ്യ (ഇംഗ്ലീഷ്: എഡ്യൂക്കേഷണ ...
technology gadgets science defence specials agri plus agri plus. agriculture environment specials youth & kids youth & kids. education campus children yuva specials fact check fact check. viral politics health about us methodology correction policy complaints business business. business news investment
3. Facilitating science and technology-based industries by effectively showcasing national and global technology development success stories. 4. Building a critical mass of scientists and technologists in Kerala for collaborative work in specific disciplines. 5. Identifying thrust area programmes looking at the natural resources of Kerala,
The culture is a synthesis of Aryan, Dravidian, Arab, and European cultures,[10] developed over millennia, under influences from other parts of India and abroad. Technological development Technology, especially computer technology plays a major role in the development of Malayalam in the global context.
There should be combined efforts for the technological development of Malayalam. Technology stands in turning point so forecast the natural language processing in the direction of research, development and industrial area. Innovative language processing techniques modify Malayalam as a full-fledged digitized language.
ചരിത്രം ഫിക്ഷനുകളും ആദ്യകാല ആശയങ്ങളും ക്രീറ്റിൽ നിന്നുള്ള ...
There should be combined efforts for the technological development of Malayalam. Discover the world's research. ... Department of Science and technology during 20 00-2004. The following are the ...
LUCA is a Malayalam science magazine created by Kerala Sasthra Sahithya Parishad. Malayalam science articles are published in CC-BY-SA.
Download Information and Communication Technology PDF (Malayalam) Remote Sensing and GIS PDF (Malayalam) Download ISRO and its achievements PDF (Malayalam) Development of Science and Technology in India Kerala PSC Degree Level Study Notes Download BYJU'S Exam Prep App for Kerala State Exams
Malayalam is a classical language most widely used in Kerala, with more than 33 million speakers as of 2001 census. Earlier the media like newspapers, short stories, novels, television programs ...
Essay on Wonders of science in Malayalam Language: In this article we are providing "ശാസ്ത്രം നല്കിയ നേട്ടങ്ങൾ ഉപന്യാസം", "ഇന്ത്യയുടെ ശാസ്ത്ര പുരോഗതി ഉപന്യാസം" for Students.. Malayalam Essay on "Wonders of Science", "ശാസ്ത്രം നല്കിയ ...
Results 1-100 of 2787. 1. 2. 3. 28. Science News in Malayalam. Daily Articles on Science. ശാസ്ത്ര വാർത്തകൾ.
Keep up with the science stories, recent discoveries, inventions and innovations in science and tech. Catch the latest science news and learn about scientific breakthroughs and discoveries from around the world that how science is making today's news. Science News features daily news articles, feature stories, reviews and more in all ...
500+ Words Essay on Science and Technology. Essay on Science and Technology: Science and technology are important parts of our day to day life. We get up in the morning from the ringing of our alarm clocks and go to bed at night after switching our lights off. All these luxuries that we are able to afford are a resultant of science and ...
Science and technology feed off of one another, propelling both forward. Scientific knowledge allows us to build new technologies, which often allow us to make new observations about the world, which, in turn, allow us to build even more scientific knowledge, which then inspires another technology … and so on. As an example, we'll start with a single scientific idea and trace its ...
Science and Technology (S&T) has made a phenomenal impact the world over in shaping the lifestyle of the common man. If India has to go ahead, S&T must play a pivotal role in... 1228 Words. 5 Pages. Free Essays on Development Of Science And Modern Human In Malayalam. Get help with your writing. 1 through 30.
Admin. The Importance of Information Technology Essay in Malayalam Language: In this article, we are providing ഇൻഫർമേഷൻ ടെക്നോളജി പ്രാധാന്യം ഉപന്യാസം for students and teachers. Importance of Information Technology in Malayalam ...
Malayalam language, which come under South Dravidian (SDI) sub groups. The paper gives a clear idea about origin and development of Malayalam language. 2. Origin of the term 'Malayalam' The term Malayalam was the originally a name of a place. When we say Malayalam language, we mean the language of Malayalam land. There was a time when the ...
The term Malayalam initially used to represent the region, not the language. Only later it has acquired the linguistic connotation. The identity of Malayali and the identification of Kerala are mutually associated with each other to label the language of this region as Malayalam. The socio-cultural history of Kerala has played very remarkable role
The history of science and technology is a fascinatingly complex web of discoveries, inventions, and innovations that have shaped the modern world. From ancient times to the present day, humans have been on an unceasing quest for knowledge and ways to apply it in order to improve their lives. This journey has taken us from rudimentary tools ...
Atomic, molecular, and optical (AMO) physics has been at the forefront of the development of quantum science while laying the foundation for modern technology. With the growing capabilities of quantum control of many atoms for engineered many-body states and quantum entanglement, a key question emerges: what critical impact will the second quantum revolution with ubiquitous applications of ...
Development Of Science And Technology Essay In Malayalam. 2269 Chestnut Street, #477. San Francisco CA 94123. 2640 Orders prepared. Nursing Management Business and Economics Psychology +113.